താൾ:GaXXXIV1.pdf/588

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൬ ൨ പത്രൊസ ൩. അ.

<lg n="">പ്പൊയതിന്റെ ശെഷം അവർ അവയിൽ പിന്നെയും അകപ്പെ
ട്ട ജയിക്കപ്പെടുന്നു എങ്കിൽ അവൎക്ക ആദ്യ കാൎയ്യങ്ങളെക്കാൾ അവ</lg><lg n="൨൧">സാന കാൎയ്യങ്ങൾ വഷളാകുന്നു✱ എന്തുകൊണ്ടെന്നാൽ അവർ നീ
തിയുടെ വഴിയെ അറിഞ്ഞതിന്റെ ശെഷം തങ്ങൾക്ക എല്പിക്ക
പ്പെട്ട പരിശുദ്ധ കല്പനയെ വിട്ട മാറുന്നതിനെക്കാൾ ആയതിനെ
അറിയാതെ ഇരുന്നു എന്നു വരികിൽ അവൎക്ക നന്നായിരുന്നു✱</lg><lg n="൨൨"> എന്നാൽ നായ താൻ ഛൎദിച്ചതിന്നും കുളിപ്പിക്കപ്പെട്ട പന്നി ചളി
യിൽ ഉരുളുന്നതിന്നും തിരിച്ചു എന്നുള്ള സത്യൊപമയിൻ പ്രകാ
രം അവൎക്ക സംഭവിച്ചു✱</lg>

൩ അദ്ധ്യായം

൧ ന്യായ വിധിക്കായി ക്രിസ്തു വരുന്നതിന്റെ നിശ്ചയം.— ൧൦
ഭൂലൊകം നശിച്ചു പൊകുന്ന പ്രകാരം.— ൧൧ ദൈവഭക്തി
ക്കായി ഒരു ബുദ്ധി ഉപദെശം

<lg n="">പ്രിയമുള്ളവരെ ൟ രണ്ടാം ലെഖനത്തെ ഞാൻ ഇപ്പൊൾ നി
ങ്ങൾക്ക എഴുതുന്നു അവരണ്ടിലും ഓൎമ്മയുടെ വഴിയായി ഞാൻ നിങ്ങ</lg><lg n="൨">ളുടെ പരമാൎത്ഥമുള്ള മനസ്സിനെ ഉത്സാഹിപ്പിക്കുന്നത✱ പരിശു
ദ്ധ ദീൎഘദൎശിമാരാൽ മുൻ പറയപ്പെട്ട വചനങ്ങളെയും കൎത്താവും
രക്ഷിതാവുമായവന്റെ അപ്പൊസ്തൊലന്മാരാകുന്ന ഞങ്ങളുടെ കല്പ</lg><lg n="൩">നയെയും നിങ്ങൾ ഓൎപ്പാനായിട്ടാകുന്നു✱ അവസാന ദിവസങ്ങളിൽ</lg><lg n="൪"> തങ്ങളുടെ സ്വന്ത മൊഹങ്ങളിൻ പ്രകാരം നടക്കയും✱ അവന്റെ
വരവിന്റെ വാഗ്ദത്തം എവിടെ ആകുന്നു പിതാക്കന്മാർ ഉറങ്ങി
പ്പൊയതിന്റെ ശെഷം സകലവും സൃഷ്ടിയുടെ ആരംഭം മുതൽ ഇ
രുന്ന പ്രകാരം തന്നെ ഇരിക്കുന്നുവല്ലൊ എന്ന പറകയും ചെയ്തു
കൊണ്ട പരിഹസിക്കുന്നവർ വരുമെന്നുള്ളതിനെ ആദ്യം അറി</lg><lg n="൫">ഞ്ഞിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ പൂൎവ കാലത്തിൽ ദൈവ
ത്തിന്റെ വചനത്താൽ ആകാശങ്ങളും വെള്ളത്തിൽനിന്നും വെ
ള്ളത്താലും സ്ഥിരമായി നില്ക്കുന്ന ഭൂമിയും ഇരുന്നു എന്നുള്ളതിനെ</lg><lg n="൬">യും✱ അവയാൽ അപ്പൊളുള്ള ലൊകം ജലപ്രളയം കൊണ്ട ന
ശിച്ചു പൊയി എന്നുള്ളതിനെയും അവർ മനസ്സൊടെ അറിയാ</lg><lg n="൭">തെ ഇരിക്കുന്നു✱ എന്നാൽ ഇപ്പൊളുള്ള ആകാശങ്ങളും ഭൂമിയും
ആ വചനത്താൽ തന്നെ സംഗ്രഹിക്കപ്പെട്ട ന്യായവിധിയുടെയും
ഭക്തിയില്ലാത്ത മനുഷ്യരുടെ നാശത്തിന്റെയും നാളിന്ന അഗ്നി</lg><lg n="൮">ക്കായിട്ട കാക്കപ്പെട്ടിരിക്കുന്നു✱ എന്നാൽ പ്രിയമുള്ളവരെ ക
ൎത്താവിങ്കൽ ഒരു ദിവസം ആയിരം സംവത്സരങ്ങളെ പൊലെ
യും ആയിരം സംവത്സരങ്ങൾ ഒരു ദിവസത്തെ പൊലെയും ഇ
രിക്കുന്നു എന്നുള്ള ൟ ഒരു കാൎയ്യത്തെ നിങ്ങൾ അറിയാതെയി
രിക്കരുത✱ ചിലർ താമസമെന്ന വിചാരിക്കുന്നതുപൊലെ ക</lg><lg n="൯">ൎത്താവ തന്റെ വാഗ്ദത്തത്തെ കുറിച്ച താമസിക്കുന്നില്ല യാതൊരു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/588&oldid=177492" എന്ന താളിൽനിന്ന് ശേഖരിച്ചത്