താൾ:GaXXXIV1.pdf/584

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പത്രൊസ
എഴുതിയ
പൊതുവിലുള്ള രണ്ടാമത്തെ
ലെഖനം

൧ അദ്ധ്യായം

൫ അവൻ അവരൊടെ അവരുടെ വിളിയെ വിശ്വാസത്താ
ലും നല്ല പ്രവൃത്തികളാലും ഉറപ്പു വരുത്തിക്കൊള്ളെണം
എന്നും.— ൧൨ അത തന്റെ മരണം സമീപിച്ചിരിക്കുന്നു
എന്ന അറികകൊണ്ടാകുന്നു എന്നും ബുദ്ധി പറകയും—൧൬
ദൈവത്തിന്റെ സത്യ പുത്രനായ ക്രിസ്തുവിന്റെ വിശ്വാ
സത്തിൽ സ്ഥിരമായിരിപ്പാൻ അവരെ ഓൎമ്മപ്പെടുത്തുകയും
ചെയ്യുന്നത

<lg n="">യെശു ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായും അപ്പൊസ്തൊലനാ
യുമുള്ള ശിമൊൻ പത്രൊസ നമ്മുടെ ദൈവത്തിന്റെയും രക്ഷി
താവായ യെശു ക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങളൊടു കൂടി
സമമായി വില എറിയ വിശ്വാസത്തെ പ്രാപിച്ചവൎക്ക (എഴുതു</lg><lg n="൨">ന്നത)✱ ദൈവത്തിന്റെയും നമ്മുടെ കൎത്താവായ യെശുവി
ന്റെയും അറിവിനാൽ കൃപയും സമാധാനവും നിങ്ങൾക്ക വൎദ്ധി</lg><lg n="൩">ക്കുമാറാകട്ടെ മഹത്വത്തിലെക്കും സുകൃതത്തിലെക്കും നമ്മെ വിളി
ച്ചവന്റെ അറിവിനാൽ അവന്റെ ദൈവശക്തി എന്നത ജീവ
ന്നും ദൈവഭക്തിക്കും സംബന്ധിച്ചിട്ടുള്ള സകല വസ്തുക്കളെയും ന</lg><lg n="൪">മുക്ക തന്നിരിക്കുന്ന പ്രകാരം തന്നെ✱ ആയവയാൽ എത്രയും വലി
പ്പവും സാരവുമുള്ള വാഗ്ദത്തങ്ങൾ നമുക്ക ദാനം ചെയ്യപ്പെട്ടിരിക്കു
ന്നത ഇവയാൽ നിങ്ങൾ മൊഹം മൂലം ഭൂലൊകത്തിലുള്ള നാശ
ത്തിൽനിന്ന തെറ്റി പൊയിട്ട ദൈവപ്രകൃതിയുടെ അംശക്കാരാ</lg><lg n="൫">കെണ്ടുന്നതിന്നാകുന്നു✱ അത്രയുമല്ല നിങ്ങൾ സകല ജാഗ്രതയെ
യും ചെയ്ത നിങ്ങളുടെ വിശ്വാസത്തിൽ സുകൃതത്തെയും സുകൃത</lg><lg n="൬">ത്തിൽ അറിവിനെയും✱ അറിവിൽ പരിപാകത്തെയും പരി
പാകത്തിൽ ക്ഷമയെയും ക്ഷമയിൽ ദൈവഭക്തിയെയും✱ ദൈ</lg><lg n="൭">വഭക്തിയിൽ സഹൊദരപ്രീതിയെയും സഹൊദരപ്രീതിയിൽ സ്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/584&oldid=177488" എന്ന താളിൽനിന്ന് ശേഖരിച്ചത്