താൾ:GaXXXIV1.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ പത്രൊസ ൪. അ. ൨൭൯

<lg n="">തിവ്യയത്തിലെക്ക കൂട ഓടി ചെല്ലായ്കകൊണ്ട അവൎക്ക അത്ഭുതം</lg><lg n="൫"> തൊന്നി നിങ്ങളെ ദൂഷണം പറഞ്ഞുകൊണ്ടിരിക്കുന്നു✱ അവർ
ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ ഒരുങ്ങിയി</lg><lg n="൬">രിക്കുന്നവന്ന കണക്ക ബൊധിപ്പിക്കെണ്ടിവരും✱ എന്തുകൊണ്ടെ
ന്നാൽ ഇതിന്നായിട്ട മരിച്ചവരൊടും അവർ ജഡത്തിൽ മനുഷ്യ
പ്രകാരം വിധിക്കപ്പെടുകയും ആത്മാവിൽ ദൈവപ്രകാരം ജീവി
ക്കയും ചെയ്യെണ്ടുന്നതിന്നായിട്ട എവൻഗെലിയൊൻ അറിയിക്ക</lg><lg n="൭">പ്പെട്ടു✱ എന്നാൽ സകല കാൎയ്യങ്ങളുടെയും അവസാനം സമീപി
ച്ചിരിക്കുന്നു അതുകൊണ്ട നിങ്ങൾ സുബൊധമുള്ളവരായും പ്രാൎത്ഥ</lg><lg n="൮">നയ്ക്ക ജാഗരണമുള്ളവരായുമിരിപ്പിൻ✱ എന്നാൽ സകലത്തിന്മെ
ലും തമ്മിൽ തമ്മിൽ താല്പര്യ സ്നെഹമുള്ളവരായി ഇരിപ്പിൻ അതെ</lg><lg n="൯">ന്തുകൊണ്ടെന്നാൽ സ്നെഹം പാപങ്ങളുടെ സംഘത്തെ മറയ്ക്കും✱ നി
ങ്ങൾ പിറു പിറുപ്പു കൂടാതെ തമ്മിൽ തമ്മിൽ അതിഥിസൽക്കാരം</lg><lg n="൧൦"> ചെയ്വിൻ✱ ഓരൊരുത്തൻ എതുപ്രകാരം വരം പ്രാപിച്ചിരി
ക്കുന്നുവൊ (അപ്രകാരം തന്നെ) ദൈവത്തിന്റെ ബഹു വിധമു
ള്ള കൃപയുടെ നല്ല കലവറക്കാർ എന്ന പൊലെ തമ്മിൽ തമ്മിൽ</lg><lg n="൧൧"> അതിനെ ശുശ്രൂഷ ചെയ്വിൻ✱ ഒരുത്തൻ പറഞ്ഞാൽ ദൈവ
ത്തിന്റെ വാക്യങ്ങളിൻ പ്രകാരം (പറയട്ടെ) ഒരുത്തൻ ദൈ
വശുശ്രൂഷ ചെയ്താൽ ദൈവം കൊടുക്കുന്ന പ്രാപ്തി പ്രകാരം (ചെ
യ്യട്ടെ) സകലത്തിലും ദൈവം യെശു ക്രിസ്തു മൂലമായി മഹത്വപ്പെ
ടെണ്ടുന്നതിന്നായിട്ട തന്നെ (ആകുന്നു) അവന്ന എന്നും എന്നെ
ന്നെക്കും മഹത്വവും ശക്തിയും (ഉണ്ടായിരിക്കട്ടെ) ആമെൻ✱</lg>

<lg n="൧൨">പ്രിയമുള്ളവരെ നിങ്ങളെ പരീക്ഷിപ്പാനുള്ള അഗ്നി ശൊധന
യിൽ നിങ്ങൾ നിങ്ങൾക്ക ഒര അപൂൎവ കാൎയ്യം സംഭവിച്ചു എന്നു</lg><lg n="൧൩">ള്ള പ്രകാരം അത്ഭുതപ്പെടരുത✱ ക്രിസ്തുവിന്റെ കഷ്ടാനുഭവ
ങ്ങൾക്ക നിങ്ങൾ ഓഹരിക്കാരാകുന്നു എന്നുവെച്ച അവന്റെ മഹ
ത്വം പ്രകാശപ്പെടുമ്പൊൾ നിങ്ങളും അത്യാനന്ദത്തൊടെ സന്തൊ</lg><lg n="൧൪">ഷിപ്പാനായിട്ട സന്തൊഷിക്ക മാത്രമെ ചെയ്യാവു✱ നിങ്ങൾ ക്രി
സ്തുവിന്റെ നാമത്തിൻ നിമിത്തമായിട്ട നിന്ദിക്കപ്പെടുന്നു എ
ങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു അതെന്തുകൊണ്ടെന്നാൽ മഹ
ത്വത്തിന്റെയും ദൈവത്തിന്റെയും ആത്മാവായവൻ നിങ്ങളു
ടെ മെൽ അധിവസിക്കുന്നു അവരുടെ പക്ഷത്തിൽ അവൻ ദു
ഷിക്കപ്പെടുന്നു നിങ്ങളുടെ പക്ഷത്തിൽ അവൻ മഹത്വപ്പെടുന്നു</lg><lg n="൧൫"> താനും✱ എന്നാൽ നിങ്ങളിൽ ഒരുത്തുനും ഒരു കുലപാതകനാ
യിട്ടെങ്കിലും ഒരു കള്ളനായിട്ടെങ്കിലും ദൊഷം ചെയ്തവനായി
ട്ടെങ്കിലും അന്യഥാവായുള്ള കാൎയ്യങ്ങളിൽ വിചാരം ചെല്ലുന്നവനാ</lg><lg n="൧൬">യിട്ടെങ്കിലും കഷ്ടപ്പെടരുത✱ എന്നാൽ ഒരു ക്രിസ്ത്യാനിയാ
യിട്ട (വല്ലവനും കഷ്ടപ്പെടുന്നു) എന്നുവരികിൽ അവൻ ലജ്ജ
പ്പെടരുത എന്നാൽ അവൻ ദൈവത്തെ ഇക്കാൎയ്യത്തിൽ മഹത്വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/581&oldid=177485" എന്ന താളിൽനിന്ന് ശേഖരിച്ചത്