താൾ:GaXXXIV1.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ പത്രൊസ ൩. അ. ൨൭൭

<lg n="">വധാനവുമുള്ള ആത്മാവിന്റെ അലങ്കാരം തന്നെ (ആയിരിക്കട്ടെ)</lg><lg n="൫"> ഇത ദൈവത്തിന്റെ മുമ്പാക വിലയെറീട്ടുള്ളതാകുന്നു✱ എന്തു
കൊണ്ടെന്നാൽ ഇപ്രകാരം തന്നെ പൂൎവത്തിൽ ദൈവത്തിങ്കൽ ആ
ശ്രയിച്ചിട്ടുള്ള പരിശുദ്ധ സ്ത്രീകളും തങ്ങളുടെ ഭൎത്താക്കന്മാരെ അ</lg><lg n="൬">നുസരിച്ചുകൊണ്ട തങ്ങളെ അലങ്കരിച്ചിരുന്നു✱ സാറ അബ്രഹാ
മിനെ യജമാനനെന്നു വിളിച്ചു അവനെ അനുസരിച്ചതുപൊലെ
തന്നെ നിങ്ങുൾ ഗുണം ചെയ്കയും വല്ലതും ഒരു വിഷാദത്തൊടും
ഭയപ്പെടാതെ ഇരിക്കയും ചെയ്യുമ്പൊൾ നിങ്ങൾ അവളടെ പുത്രി</lg><lg n="൭">മാരാകുന്നു✱ അപ്രകാരം തന്നെ ഭൎത്താക്കന്മാരായുള്ളൊരെ നി
ങ്ങളുടെ പ്രാൎത്ഥനകൾ വിഘ്നപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന അ
റിവിൻ പ്രകാരം (അവരൊടു) കൂടി വസിച്ച സ്ത്രീക്ക ബലഹീന
പാത്രമെന്ന വെച്ചും ജീവന്റെ കൃപയ്ക്ക കൂട്ടവകാശികളാകുന്നു എ
ന്നുവച്ചും ബഹുമാനം കൊടുത്തുകൊൾവിൻ✱</lg>

<lg n="൮">എന്നാൽ തീൎച്ചയ്ക്ക നിങ്ങളെല്ലാവരും എകമനസ്സുള്ളവരായി ത
മ്മിൽ തമ്മിൽ പരിതാപമുള്ളവരായി സഹൊദര സ്നെഹമുള്ളവരാ</lg><lg n="൯">യി മനസ്സലിവുള്ളവരായി അനുരാഗമുള്ളവരായി✱ ദൊഷ
ത്തിന്ന ദൊഷത്തെ എങ്കിലും നിന്ദയ്ക്ക നിന്ദയെ എങ്കിലും പ
കരം ചെയ്യാത്തവരായി ഇരിപ്പിൻ പ്രതിപക്ഷമായി നി
ങ്ങൾ ഒര അനുഗ്രഹത്തെ അനുഭവിപ്പാനായിട്ട ഇതിലെക്ക വി
ളിക്കപ്പെട്ട എന്ന അറിഞ്ഞ അനുഗ്രഹിക്കുന്നവരായി തന്നെ ഇരി</lg><lg n="൧൦">പ്പിൻ✱ എന്തുകൊണ്ടെന്നാൽ ജീവനെ സ്നെഹിപ്പാനും നല്ല ദിവ
സങ്ങളെ കാണ്മാനും ഇച്ശിക്കുന്നവൻ ദൊഷത്തിൽനിന്ന തന്റെ
നാവിനെയും വ്യാജം പറയാതെ ഇരിക്കെണ്ടുന്നതിന്ന തന്റെ അ</lg><lg n="൧൧">ധരങ്ങളെയും അടെക്കട്ടെ✱ അവൻ ദൊഷത്തെ വിട്ടൊഴിഞ്ഞ
ഗുണം ചെയ്യട്ടെ അവൻ സമാധാനത്തെ അന്വെഷിക്കയും അതി</lg><lg n="൧൨">നെ പിന്തുടരുകയും ചെയ്യട്ടെ✱ അതെന്തുകൊണ്ടെന്നാൽ ക
ൎത്താവിന്റെ കണ്ണുകൾ നീതിമാന്മാരുടെ മെൽ ഉണ്ട അവന്റെ ചെ
വികളും അവരുടെ പ്രാൎത്ഥനയ്ക്ക (തുറന്നിരിക്കുന്നു) എന്നാൽ ക
ൎത്താവിന്റെ മുഖം ദൊഷം ചെയ്യുന്നവരുടെ നെരെ ഇരിക്കുന്നു✱</lg><lg n="൧൩"> വിശെഷിച്ച നിങ്ങൾ നന്മയെ പിന്തുടരുന്നവരാകുന്നു എങ്കിൽ നി</lg><lg n="൧൪">ങ്ങൾക്ക ദൊഷം ചെയ്യുന്നവൻ ആര✱ എങ്കിൽ നീതിയുടെ നി
മിത്തമായിട്ട നിങ്ങൾ കഷ്ടമനുഭവിക്കെണ്ടിവന്നാലും നിങ്ങൾ ഭാ
ഗ്യവാന്മാരാകുന്നു അവരുടെ ഭീഷണിയിൽ നിങ്ങൾ പെടിക്കയുംമ</lg><lg n="൧൫">രുത ചഞ്ചലപ്പെടുകയുമരുത✱ എന്നാൽ നിങ്ങൾ കൎത്താവാകു
ന്ന ദൈവത്തെ നിങ്ങളുടെ ഹൃദയങ്ങളിൽ ശുദ്ധീകരിപ്പിൻ നിങ്ങ
ളിലുള്ള ആശാബന്ധത്തെ കുറിച്ച ഒരു ന്യായത്തെ നിങ്ങളൊടു
ചൊദിക്കുന്നവനൊടെല്ലാം സൌമ്യതയൊടും ഭയത്തൊടും ഉത്ത</lg><lg n="൧൬">രം പറവാൻ എപ്പൊഴും ഒരുങ്ങി✱ ക്രിസ്തുവിങ്കൽ നിങ്ങൾക്കുള്ള
നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ ദുഷ്പ്രവൃത്തിക്കാരെന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/579&oldid=177483" എന്ന താളിൽനിന്ന് ശേഖരിച്ചത്