താൾ:GaXXXIV1.pdf/562

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦ എബ്രായക്കാർ ൧൨. അ.

<lg n="൧൫">ശുദ്ധി കൂടാതെ ഒരുത്തനും കൎത്താവിനെ കാണുകയുമില്ല✱ ഒരു
ത്തനും ദൈവത്തിന്റെ കൃപയ്ക്ക കുറവുള്ളവനായ്വരാതെയും യാ
തൊരു കയ്പുള്ള വെരും മുളച്ചുണ്ടായി കലക്കമുണ്ടാക്കുകയും അതി</lg><lg n="൧൬">നാൽ പലരും അശുദ്ധപ്പെടുകയും ചെയ്യാതെയും✱ ഒരുത്തനും
വെശ്യാദൊഷക്കാരനൊ ഒരു കബള ആഹാരത്തിന്ന തന്റെ ജ
നനാവകാശത്തെ വിറ്റ കളഞ്ഞിട്ടുള്ള എശാവിനെ പൊലെയു
ള്ള ഒരു നിന്ദ്യനൊ ഉണ്ടാകാതെയും ഇരിപ്പാൻ ജാഗ്രതയൊടെ</lg><lg n="൧൭"> വിചാരിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ എശാവിന പി
ന്നത്തെതിൽ അനുഗ്രഹത്തെ അനുഭവിക്കാൻ മനസ്സായിരിക്കു
മ്പൊൾ അവൻ ഉപെക്ഷിക്കപ്പെട്ടു എന്ന നിങ്ങൾ അറിയുന്നു എ
ന്തെന്നാൽ അവൻ കണ്ണുനീരൊടു കൂടി ജാഗ്രതയായി അന്വെ</lg><lg n="൧൮">ഷിച്ചിട്ടും അനുതാപത്തിന്ന ഒരു ഇടയും കണ്ടെത്തിയില്ല✱ എ
ന്തെന്നാൽ തൊടപ്പെടത്തക്ക പൎവതത്തിന്നും കത്തുന്ന അഗ്നിക്കും</lg><lg n="൧൯"> തമസ്സിന്നും ഇരുളിന്നും കൊടുങ്കാറ്റിന്നും✱ കാഹളത്തിന്റെ മു
ഴക്കത്തിന്നും വാക്കുകളുടെ ശബ്ദത്തിന്നും അരികെ നിങ്ങൾ വ
ന്നില്ല ആ ശബ്ദത്തെ കെട്ടവർ തങ്ങളൊട ഇനി വചനം പറയ</lg><lg n="൨൦">പ്പെടരുത എന്ന അപെക്ഷിച്ചു✱ (എന്തുകൊണ്ടെന്നാൽ കല്പിക്ക
പ്പെടതിനെ അവൎക്ക സഹിപ്പാൻ കഴിഞ്ഞില്ല ഒരു മൃഗമെങ്കിലും
പൎവതത്തെ തൊട്ടാൽ അതിനെ കല്ലുകൊണ്ടെറിയെണം അല്ലെ</lg><lg n="൨൧">ങ്കിൽ അമ്പുകൾകൊണ്ട കുത്തി തുളക്കപ്പെടെണം✱ ഞാൻ എ
ത്രയും ഭയപ്പെടുകയും വിറെക്കയും ചെയ്യുന്നു എന്ന മൊക്കെയും പ</lg><lg n="൨൨">റഞ്ഞതുകൊണ്ട ആ കാഴ്ച എത്രയും ഭയങ്കരമായിരുന്നു)✱ നി
ങ്ങൾ സിയൊൻ പൎവതത്തിന്നും സ്വൎഗ്ഗം സംബന്ധിച്ച യെറുശല
മാകുന്ന ജീവനുള്ള ദൈവത്തിന്റെ നഗരത്തിന്നും അനെകായി</lg><lg n="൨൩">രം ദൈവദൂതന്മാരുടെ സംഘത്തിന്നും✱ സ്വൎഗ്ഗത്തിൽ പെർ
എഴുതപ്പെട്ട ആദ്യ ജനനമുള്ളവരുടെ സൎവ സംഘത്തിന്നും സഭ
യ്ക്കും എല്ലാവൎക്കും ന്യായാധിപതിയാകുന്ന ദൈവത്തിന്നും പൂൎണ്ണ</lg><lg n="൨൪">ന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും✱ പുതിയ നിയമ
ത്തിന്റെ മദ്ധ്യസ്ഥനാകുന്ന യെശുവിന്നും ഹാബെലിന്റെ രക്ത
ത്തെക്കാൾ ശ്രെഷ്ഠമുള്ള കാൎയ്യങ്ങളെ പറയുന്ന തളിപ്പിന്റെ രക്ത</lg><lg n="൨൫">ത്തിന്നും അരികെ അത്രെ വന്നിരിക്കുന്നത✱ പറയുന്നവനെ
നിങ്ങൾ ഉപെക്ഷിക്കാതെ ഇരിപ്പാൻ നൊക്കിക്കൊൾവിൻ
എന്തുകൊണ്ടെന്നാൽ ഭൂമിയിൽ പറയുന്നവനെ ഉപെക്ഷി
ച്ചവർ തപ്പിച്ചു പൊകാതെ ഇരുന്നു എങ്കിൽ സ്വൎഗ്ഗത്തിൽനിന്ന
പറയുന്നവനെ നാം വിട്ടൊഴിഞ്ഞാൽ എത്ര അധികം തപ്പിച്ചു</lg><lg n="൨൬"> പൊകാതെ ഇരിക്കും✱ അവന്റെ ശബ്ദം അപ്പൊൾ ഭൂമിയെ
ഇളക്കി എന്നാൽ ഇപ്പൊൾ ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്ര
മല്ല സ്വൎഗ്ഗത്തെയും കൂട ഇളക്കും എന്ന അവൻ വാഗ്ദത്തം ചെ</lg><lg n="൨൭">യ്തു✱ ഇനി ഒരിക്കൽ (എന്ന വാക്ക) ഉണ്ടാക്കപ്പെട്ട കാൎയ്യങ്ങളുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/562&oldid=177466" എന്ന താളിൽനിന്ന് ശേഖരിച്ചത്