താൾ:GaXXXIV1.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൨ എബ്രായക്കാർ ൯. അ.

<lg n="">ടെയും രക്തവും അശുദ്ധിയുള്ളവരുടെ മെൽ തളിക്കപ്പെടുന്ന പശു
ക്കിടാവിന്റെ ചാമ്പലും മാംസത്തിന്റെ ശുചീകരണത്തിങ്കൽശു</lg><lg n="൧൪">ദ്ധമാകുന്നു എങ്കിൽ✱ നിത്യാത്മാവു മൂലമായി തന്നെ താൻ കള
ങ്കമില്ലാത്തവനായി ദൈവത്തിന്ന ബലി കൊടുത്തവനായ ക്രിസ്തു
വിന്റെ രക്തം നിങ്ങൾ ജീവനുള്ള ദൈവത്തെ സെവിക്കെണ്ടുന്ന
തിന്നായിട്ട നിങ്ങളുടെ മനസ്സാക്ഷിയെ മരണക്രിയകളിൽനിന്ന എ</lg><lg n="൧൫">ത്ര അധികം ശുദ്ധമാക്കും✱ വിശെഷിച്ചും ഇതിന്നായ്കൊണ്ട അ
വൻ ഒന്നാമത്തെ നിയമത്തിലുൾപ്പെട്ട ലംഘനങ്ങളുടെ വീണ്ടെടു
പ്പിന്നായി മരണം മൂലമായിട്ട വിളിക്കപ്പെട്ടവർ നിത്യാവകാശ
ത്തിന്റെ വാഗ്ദത്തത്തെ കൈക്കൊള്ളെണ്ടുന്നതിന്ന പുതിയ നിയ</lg><lg n="൧൬">മത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു✱ എന്തുകൊണ്ടെന്നാൽ മരണ
പത്രിക എവിടെയാകുന്നുവൊ അവിടെ പ്രതികക്കാരന്റെ മര</lg><lg n="൧൭">ണമുണ്ടാകുവാൻ ആവശ്യമുണ്ട✱ എന്തുകൊണ്ടെന്നാൽ മനുഷ്യർ
മരിച്ചതിന്റെ ശെഷം മരണപത്രിക ബലമുള്ളതാകുന്നു എ
ന്നാൽ പ്രതികക്കാരൻ ജീവനൊടിരിക്കുന്ന സമയത്ത അത അ</lg><lg n="൧൮">ശെഷം ബലമില്ലാത്തതാകുന്നു✱ അതുകൊണ്ട ഒന്നാമത്തെ നി</lg><lg n="൧൯">യമം രക്തം കൂ ടാതെ പ്രതിഷ്ഠിക്കപ്പെട്ടതുമില്ല✱ എന്തെന്നാൽ
മൊശെ ന്യായപ്രമാണത്തിൻ പ്രകാരം സകല കല്പനയെയും സ
കല ജനത്തൊടും പറഞ്ഞതിന്റെ ശെഷം അവൻ പശുവിൻ
കുട്ടികളുടെയും കൊലാടുകളുടെയും രക്തത്തെ വെള്ളത്താടും
ചുവന്ന ആട്ടുരൊമത്തൊടും ൟസൊപ്പിനൊടു കൂടി എടുത്ത പു</lg><lg n="൨൦">സ്തകത്തിന്മെലും സകല ജനത്തിന്മെലും തളിച്ച പറഞ്ഞു✱ ഇത
ദൈവം നിങ്ങൾക്ക കല്പിച്ചിട്ടുള്ള നിയമത്തിലെ രക്തമാകുന്നു✱</lg><lg n="൨൧"> വിശെഷിച്ചും അപ്രകാരം തന്നെ അവൻ കൂടാരത്തിന്മെലും ദൈ
വശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്മെലും രക്തം തളിച്ചു✱</lg><lg n="൨൨"> ന്യായപ്രമാണത്തിൻ പ്രകാരം മിക്ക വസ്തുക്കളൊക്കയും രക്തം കൊ
ണ്ട ശുദ്ധിയാക്കപ്പെടുകയും ചെയ്യുന്നു രക്തചൊരിച്ചൽ കൂടാതെ വി</lg><lg n="൨൩">മൊചനവുമില്ല✱ അതുകൊണ്ട സ്വൎഗ്ഗങ്ങളിലെ കാൎയ്യങ്ങളുടെ മാതിരി
കൾ ഇവയെക്കൊണ്ടും എന്നാൽ സ്വൎഗ്ഗകാൎയ്യങ്ങൾ തന്നെ ഇവയെ
ക്കാൾ നല്ലബലികളെക്കൊണ്ടും ശുദ്ധിയാക്കപ്പെടുന്നത ആവശ്യമായി</lg><lg n="൨൪">രുന്നു✱ എന്തെന്നാൽ ക്രിസ്തു നെരായുള്ളവയുടെ പ്രതിനിധികളാ
കുന്ന കൈവെലയുള്ള പരിശുദ്ധ സ്ഥലങ്ങളിലേക്ക പ്രവെശിച്ചിട്ടി
ല്ല ഇപ്പൊൾ ദൈവത്തിന്റെ സന്നിധാനത്തിൽ നമുക്കുവെണ്ടി</lg><lg n="൨൫"> പ്രത്യക്ഷനാകുവാൻ സ്വൎഗ്ഗത്തിലെക്കത്രെ✱ പ്രധാനാചാൎയ്യൻ
മറ്റുളളവയുടെ രക്തത്തൊടും കൂടി സംവത്സരം തൊറും പരിശു
ദ്ധ സ്ഥലത്തിലെക്ക പ്രവെശിക്കുന്നതുപൊലെ ഇവൻ പലപ്പൊഴും</lg><lg n="൨൬"> തന്നെ താൻ ബലികൊടുക്കെണ്ടുന്നതിന്നുമല്ല✱ അപ്രകാരമാ
യാൽ അവൻ ലൊകത്തിൻറെ അടിസ്ഥാനം മുതൽ പലപ്പൊഴും
കഷ്ടമനുഭവിച്ചിട്ടുണ്ടാകണമല്ലൊ എന്നാൽ ഇപ്പൊ ഒരിക്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/554&oldid=177458" എന്ന താളിൽനിന്ന് ശേഖരിച്ചത്