താൾ:GaXXXIV1.pdf/545

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൪. അ. ൨൪൩

<lg n="">വസാനത്തൊളവും ഉറപ്പായി പിടിച്ചുകൊള്ളുന്നു എന്നുവരികിൽ
</lg><lg n="൧൫"> നാം ക്രിസ്തുവിന്ന ഒാഹരിയുള്ളവരാകുന്നു✱ ഇപ്രകാരം പറഞ്ഞി
രിക്കകൊണ്ട ഇന്ന നിങ്ങൾ അവന്റെ ശബ്ദത്തെ കെൾക്കുമെ
ങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ ക്രൊധത്തിൽ എന്നപോലെ കഠി
</lg><lg n="൧൬">നപ്പെടുത്തരുത✱ എന്തുകൊണ്ടെന്നാൽ ചിലർ കെട്ടാറെ കൊ
പിപ്പിച്ചു എന്നാലും മൊശെയാൽ എജിപ്തിൽനിന്ന പുറപ്പെട്ട
</lg><lg n="൧൭">വർ എല്ലാവരുമല്ല✱ എന്നാൽ അവൻ നാല്പത വൎഷകാലം എ
വരൊടു കൊപിച്ചു പാപം ചെയ്തവരൊടല്ലയൊ അവരുടെ ശരീ
</lg><lg n="൧൮">രങ്ങൾ വനത്തിങ്കൽ വെച്ച വീണുപൊയി ✱ തന്റെ സൌഖ്യ
ത്തിങ്കലെക്ക പ്രവെശിക്കയില്ല എന്ന അവൻ വിശ്വസിക്കാത്തവ
</lg><lg n="൧൯">രൊടല്ലാതെ പിന്നെ എവരൊടു സത്യംചെയ്തു ✱ അങ്ങിനെ അ
വിശ്വാസത്തിന്റെ നിമിത്തമായിട്ട തന്നെ അവൎക്ക അകത്ത
പ്രവെശിപ്പാൻ കഴിഞ്ഞില്ല എന്ന നാം കാണുന്നു✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തിയാനിക്കാരുടെ സൌഖ്യം വിശ്വാസത്താൽ സിദ്ധിക്കപ്പെ
ടുന്നത.— ൧൨ ദൈവവാക്യത്തിന്റെ ശക്തി.— ൧൪ നമ്മുടെ
വലിയ പ്രധാനാചാൎയ്യനായി ദൈവത്തിന്റെ പുത്രനായി
പാപത്തിങ്കലെക്കല്ല ക്ഷീണതകളിലെക്ക ഉൾപട്ടവനായ
യെശു മൂലമായിട്ടു,— ൧൬ നാം ധൈൎയ്യത്തൊടെ കൃപയുടെ
സിംഹാസനത്തിങ്കലെക്കു പൊകെണമെന്നും പൊകാമെന്നും
ഉള്ളത.


<lg n="">ആയതുകൊണ്ട അവൻ സൌഖ്യത്തിങ്കലേക്ക പ്രവേശിക്കു
ന്നതിന നമുക്ക വാഗ്ദത്തം ശെഷിച്ചിരിക്കുമ്പോൾ നിങ്ങളിൽ യാ
തൊരുത്തനും പിൻ നില്ക്കുന്നവനായി കാണപ്പെടാതെ ഇരി
</lg><lg n="൨">പ്പാൻ നാം ഭയപ്പെടുമാറാക✱ എന്നാൽ അവരൊട എന്ന പൊ
ലെ നമ്മൊടും എവൻഗെലിയൊനറിയിക്കപ്പെട്ടു എങ്കിലും പ്രസം
ഗിക്കപ്പെട്ട വചനം കെട്ടവരിൽ വിശ്വാസത്തൊടു കൂടി സമ്മിശ്ര
</lg><lg n="൩">പ്പെടായ്കകൊണ്ട അവൎക്ക പ്രയൊജനമില്ലാതെ ഇരുന്നു എ
ന്നാൽ വിശ്വസിച്ചവരായ നാം സൌഖ്യത്തിങ്കലെക്ക പ്രവെശി
ക്കുന്നു ഇപ്രകാരം അവൻ പറഞ്ഞു ലൊകാരംഭം മുതൽ പ്രവൃ
ത്തികൾ തീൎന്നിരുന്നു എങ്കിലും അവർ എന്റെ സൌഖ്യത്തി
ലെക്ക പ്രവെശിക്കുമെങ്കിൽ ഞാൻ എന്റെ ക്രൊധത്തിൽ അ
</lg><lg n="൪">പ്രകാരം സത്യം ചെയ്തു ✱ എന്തുകൊണ്ടെന്നാൽ അവൻ ഒരു സ്ഥ
ലത്തിൽ എഴാം ദിവസത്തെ കുറിച്ച ഇപ്രകാരം പറഞ്ഞു ദൈ
വം എഴാം ദിവസത്തിൽ തന്റെ സകല പ്രവൃത്തികളിൽ നിന്നും
</lg><lg n="൫"> സ്വസ്ഥമായി പിന്നെയും ൟ (സ്ഥലത്തിൽ) അവർ എന്റെ
</lg><lg n="൬"> സൌഖ്യത്തിങ്കലെക്ക പ്രവെശിക്കുമൊ✱ അതുകൊണ്ട ചിലർ അ
തിങ്കലെക്ക പ്രവെശിക്കുന്നത ശെഷിച്ചിരിക്കകൊണ്ടും ആരൊട മു</lg>


Ff2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/545&oldid=177449" എന്ന താളിൽനിന്ന് ശേഖരിച്ചത്