താൾ:GaXXXIV1.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തീമൊഥെയുസ ൩. അ. ൨൨൯

<lg n="">ണ്ണും കൊണ്ടുള്ള പാത്രങ്ങളുമുണ്ട ചിലത മാനത്തിന്നും ചിലത അ</lg><lg n="൨൧">വമാനത്തിന്നും✱ അതുകൊണ്ട ഒരുത്തൻ ഇവയിൽനിന്ന ത
ന്നെത്തന്നെ ശുദ്ധിയാക്കിയാൽ അവൻ ശുദ്ധിയാക്കപ്പെട്ടവനായും
യജമാനന ഉപയൊഗമുള്ളവനായും സകല നല്ല പ്രവൃത്തിക്കും</lg><lg n="൨൨"> ഒരുങ്ങിയിരിക്കുന്നവനായും മാനത്തിന്നുള്ള പാത്രമാകും✱ ബാ
ല്യമൊഹങ്ങളെയും വിട്ട ഓടിപ്പൊക എന്നാൽ നീതിയെയും വി
ശ്വാസത്തെയും സ്നെഹത്തെയും വിശുദ്ധ ഹൃദയത്തിൽ നിന്ന ക
ൎത്താവിങ്കൽ അപെക്ഷിക്കുന്നവരൊട സമാധാനത്തെയും പിന്തു</lg><lg n="൨൩">ടൎന്നുകൊൾക✱ എന്നാൽ മൂഢതയും പഠിക്കാത്തതുമായുള്ള തൎക്ക
ങ്ങൾ ശണ്ഠകളെ ജനിപ്പിക്കുന്നു എന്ന അറിഞ്ഞ അവയെ ഒഴി</lg><lg n="൨൪">ഞ്ഞിരിക്ക✱ എന്നാൽ കൎത്താവിന്റെ ശുശ്രൂഷക്കാരൻ ശണ്ഠ
യിടരുത എല്ലാവരൊടും ശാന്തനായി ഉപദെശിപ്പാൻ സമൎത്ഥ</lg><lg n="൨൫">നായി ദൊഷം സഹിക്കുന്നവനായി✱ പ്രതിചിന്തയുള്ളവൎക്ക
ദൈവം സത്യത്തിന്റെ അറിവിങ്കലെക്ക അനുതാപത്തെ കൊടു</lg><lg n="൨൬">ക്കുമൊ എന്നും✱ പിശാചിനാൽ അവന്റെ ഇച്ശയിൽ പിടി
പ്പെട്ടിട്ടുള്ളവർ അവന്റെ കണ്ണിയിൽനിന്ന പിന്നെയും ഉണൎന്ന
കൊള്ളുമൊ എന്നും വെച്ച അവൎക്ക സൌമ്യതയൊടെ ഉപദെശി
ച്ചുകൊണ്ട ഇരിക്ക മാത്രമെ ആവു✱</lg>

൩ അദ്ധ്യായം

൧ വരുവാനുള്ള കാലങ്ങളെ പൌലൂസ അവനൊട അറിയിക്കയും
— ൬ സത്യത്തിന്റെ ശത്രുക്കൾ ഇന്നവരെന്ന വൎണ്ണിക്കയും—
൧൬ ശുദ്ധമുള്ള വെദവാക്യങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നത.

<lg n="">എന്നാൽ അവസാന ദിവസങ്ങളിൽ അപകടമായുള്ള കാല</lg><lg n="൨">ങ്ങൾ വരുമെന്നുള്ളതിനെ അറിഞ്ഞുകൊൾക✱ എന്തുകൊണ്ടെ
ന്നാൽ മനുഷ്യർ സ്വസ്നെഹിതന്മാരായി ദ്രവ്യാഗ്രഹമുള്ളവരായി
ആത്മപ്രശംസ ചെയ്യുന്നവരായി അഹംകാരികളായി ദൂഷണക്കാ
രായി മാതാപിതാക്കന്മാരെ അനുസരിക്കാത്തവരായി നന്ദിയി</lg><lg n="൩">ല്ലാത്തവരായി അശുദ്ധിയുള്ളവരായി✱ സ്വഭാവസ്നെഹമില്ലാത്ത
വരായി നിയമലംഘനക്കാരായി ദൊഷാരൊപണം ചെയ്യുന്നവ
രായി അടക്കമില്ലാത്തവരായി ഉഗ്രമുള്ളവരായി നല്ലവരെ ധി</lg><lg n="൪">ക്കരിക്കുന്നവരായി✱ ദ്രൊഹികളായി ശഠതയുള്ളവരായി ഗൎവി
ഷ്ഠന്മാരായി ദൈവത്തെക്കാൾ അധികം കൌതുകത്തെ സ്നെഹി</lg><lg n="൫">ക്കുന്നവരായി✱ ദൈവഭക്തിയുടെ വെഷം ധരിച്ചിട്ടും അതി
ന്റെ ശക്തിയെ നിഷെധിക്കുന്നവരായി ഇരിക്കും ഇപ്രകാരമു</lg><lg n="൬">ള്ളവരെ വിട്ടു മാറിയിരിക്ക✱ എന്തുകൊണ്ടെന്നാൽ ഭവനങ്ങളി
ലെക്ക നൂണു കടക്കയും പാപങ്ങളാൽ അമൎത്തപ്പെട്ട പല വിധ</lg><lg n="൭">മൊഹങ്ങളാൽ വലയപ്പെട്ട✱ എപ്പൊഴും പഠിച്ചിട്ടും ഒരിക്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/531&oldid=177435" എന്ന താളിൽനിന്ന് ശേഖരിച്ചത്