താൾ:GaXXXIV1.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൭. അ. ൪൩

<lg n="">വന്ന അവരെ തൊട്ടു എഴുനീല്പിൻ ഭയപ്പെടാതെയുമിരിപ്പിൻ എ</lg><lg n="൮">ന്നും പറഞ്ഞു✱ പിന്നെ അവർ തങ്ങളുടെ കണ്ണുകളെ ഉയൎത്തി</lg><lg n="൯">യാറെ യെശുവിനെ മാത്രമല്ലാതെ ഒരുത്തനെയും കണ്ടില്ല✱ പി
ന്നെ അവർ പൎവതത്തിൽനിന്നഇറങ്ങുന്നപ്പൊൾ യെശു അവരൊട
മനുഷ്യന്റെ പുത്രൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കുവൊള</lg><lg n="൧൦">ത്തിന്ന ൟ ദൎശനത്തെ ആരൊടും പറയരുത എന്ന കല്പിച്ചു✱ അ
പ്പൊൾ അവന്റെ ശിഷ്യന്മാർ അവനൊട എന്നാൽ എലിയ മു
മ്പെ വരെണ്ടുന്നതാകുന്നു എന്ന ഉപാദ്ധ്യായന്മാർ പറയുന്നത എന്ത</lg><lg n="൧൧"> എന്ന ചൊദിച്ചു✱ എന്നാറെ യെശു ഉത്തരമായിട്ട അവരൊട പ
റഞ്ഞു സത്യം തന്നെ എലിയ മുമ്പെ വരും സകല കാൎയ്യങ്ങളെയും</lg><lg n="൧൨"> യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും✱ എന്നാൽ എലിയ വന്നു കഴി
ഞ്ഞു എന്നും അവർ അവനെ അറിയാതെ തങ്ങൽക്ക ഇഷ്ടമായ പ്ര
കാരമൊക്കയും അവനൊട ചെയ്തു എന്നും ഞാൻ നിങ്ങളൊട പ
റയുന്നു ൟവണ്ണം തന്നെ മനുഷ്യന്റെ പുത്രനും അവരാൽ കഷ്ട</lg><lg n="൧൩">പ്പെടെണ്ടിവരും✱ അപ്പൊൾ അവൻ യൊഹന്നാൻ ബപ്തിസ്തി
നെ കുറിച്ച തങ്ങളൊട പറഞ്ഞു എന്ന ശിഷ്യന്മാർ അറിഞ്ഞു✱</lg>

<lg n="൧൪">പിന്നെ അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പൊൾ ഒ
രു മനുഷ്യൻ അവന്റെ അടുക്കൽ വന്ന അവന്റെ മുമ്പാക മുട്ടു</lg><lg n="൧൫">കുത്തി പറഞ്ഞു✱ കൎത്താവെ എന്റെ പുത്രൻ ഭ്രാന്തനാകൊ
ണ്ടും കഠിനമായി ബാധിക്കപ്പെടുകകൊണ്ടും അവനൊട കരുണയു
ണ്ടാകെണം എന്തുകൊണ്ടെന്നാൽ അവൻ പലപ്പൊഴും അഗ്നിയിലെ</lg><lg n="൧൬">ക്കും പലപ്പൊഴും വെള്ളത്തിലെക്കും വീഴുന്നു✱ വിശെഷിച്ച
ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു
എന്നാറെ അവനെ സൌഖ്യമാക്കുവാൻ അവൎക്ക കഴിഞ്ഞില്ല✱</lg><lg n="൧൭"> അപ്പൊൾ യെശു ഉത്തരമായിട്ട പറഞ്ഞു അവിശ്വാസവും വിപരീ
തവുള്ള സന്തതിയായുള്ളൊവെ ഞാൻ എത്രത്തൊളം നിങ്ങളൊടു
കൂട ഇരിക്കും എത്രത്തൊളം നിങ്ങളെ സഹിക്കും അവനെ ഇവിടെ</lg><lg n="൧൮"> എനിക്ക കൊണ്ടുവരുവിൻ✱ പിന്നെ യെശു പിശാചിനെ ശാസിച്ചു
എന്നാറെ അവൻ അവനിൽനിന്ന പുറപ്പെട്ടു പൊയി അന്നെരം</lg><lg n="൧൯"> മുതൽ ആ പൈതൽ സൌഖ്യവാനാകയും ചെയ്തു✱ അപ്പൊൾ ശി
ഷ്യന്മാർ പ്രത്യെകം യെശുവിന്റെ അടുക്കൽ വന്ന അവനെ പു
റത്താക്കികക്കളവാൻ തങ്ങൾക്ക കഴിയാഞ്ഞത എന്തുകൊണ്ട എന്ന</lg><lg n="൨൦"> പറഞ്ഞു✱ യെശു അവരൊട പറഞ്ഞു നിങ്ങളുടെ അവിശ്വാസം
കൊൺറ്റാകുന്നു എന്തെന്നാൽ ഞാൻ സത്യമായിട്ട നിങ്ങളൊട പറ
യുന്നു ഒരു കടുകുമണിയൊളം നിങ്ങൾക്ക വിശ്വാസമുണ്ടെങ്കിൽ നി
ങ്ങൾ ൟ പൎവതത്തൊട ഇവിടെനിന്ന അവിടെക്ക വാങ്ങിപൊക
എന്ന പറയും അത വാങ്ങി പൊകയും ചെയ്യും ഒന്നും നിങ്ങൾക്ക അ</lg><lg n="൨൧">സാധ്യമാകയുമില്ല✱ എന്നാലും ൟ വിധം പ്രാൎത്ഥനയാലും ഉ</lg><lg n="൨൨">പൊഷണത്താലും അല്ലാതെ പുറപ്പെടുന്നില്ല പിന്നെ അവർ</lg>


F2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/53&oldid=176957" എന്ന താളിൽനിന്ന് ശേഖരിച്ചത്