താൾ:GaXXXIV1.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൭. അ.

<lg n="">ക്കയും തന്റെ കുരിശിനെ എടുത്ത കൊൾകയും എന്റെ പിന്നാ</lg><lg n="൨൫">ലെ വരികയും ചെയ്യട്ടെ✱ എന്തുകൊണ്ടെന്നാൽ ആൎക്കെങ്കിലും ത
ന്റെ ജീവനെ രക്ഷിപ്പാൻ മനസ്സുണ്ടായാൽ അതിനെ നഷ്ടപ്പെടു
ത്തും എന്നാൽ ആരെങ്കിലും എന്റെ നിമിത്തമായിട്ട തന്റെ ജീ</lg><lg n="൨൬">വനെ നഷ്ടപ്പെടുത്തിയാൽ അതിനെ കണ്ടെത്തും✱ എന്തുകൊണ്ടെ
ന്നാൽ ഒരു മനുഷ്യൻ ഭൂലൈാകത്തെ മുഴുവനും ലഭ്യമാക്കുകയും ത
ന്റെ ആത്മാവിനെ ചെതപ്പെടുത്തുകയും ചെയ്താൽ അവന്ന എന്ത
പ്രയൊജമുള്ളൂ അല്ലെങ്കിൽ ഒരു മനുഷ്യൻ തന്റെ ആത്മാവി</lg><lg n="൨൭">ന്റെ ഉദ്ധാരണമായിട്ട എന്ത കൊടുക്കും✱ എന്തെന്നാൽ മനു
ഷ്യന്റെ പുത്രൻ തന്റെ പിതാവിന്റെ മഹത്വത്തൊടെ തന്റെ
ദൂതന്മാരൊട കൂടി വരും അപ്പൊൾ അവൻ ഒരൊരുത്തന്ന അവ
നവന്റെ ക്രിയയിൻ പ്രകാരം പകരം നൽകുകയും ചെയ്യും✱</lg><lg n="൨൮"> ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു മനുഷ്യന്റെ പുത്രൻ
തന്റെ രാജ്യത്തിൽ വരുന്നതിനെ തങ്ങൾ കാണുവൊളത്തിന്ന മ
രണത്തെ ആസ്വദിക്കാതെ ചിലർ ഇവിടെ നില്ക്കുന്നവരിൽ
ഉണ്ട✱</lg>

൧൭ അദ്ധ്യായം

൧ ക്രിസ്തുവിന്റെ രൂപാന്തരം.— ൧൪ അവൻ ഒരു ഭ്രാന്തനെ
സ്വസ്തപ്പെടുത്തുന്നത.-— ൨൨ തന്റെ കഷ്ടാനുഭവത്തെ മു
മ്പ കൂട്ടി പറയുന്നത.— ൨൪ അവൻ ഇറവരി കൊടുക്കു
ന്നത

<lg n="">പിന്നെ ആറു ദിവസങ്ങളുടെ ശെഷം യെശു പത്രൊസിനെയും
യാക്കൊബിനെയും അവന്റെ സഹൊദരനായ യൊഹന്നാനെയും
കൂട്ടി അവരെ പ്രത്യെകം ഒരു ഉയൎന്ന പൎവതത്തിന്മെൽ കൊണ്ടു</lg><lg n="൨"> പൊയി✱ അവൻ അവരുടെ മുമ്പാക രൂപാന്തരപ്പെട്ടു അവ
ന്റെ മുഖവും സൂൎയ്യനെപ്പൊലെ പ്രകാശിച്ചു അവന്റെ വസ്ത്രങ്ങ</lg><lg n="൩">ളും പ്രകാശത്തെപ്പൊലെ വെണ്മയുള്ളവയായിരുന്നു✱ കണ്ടാലും
മൊശയും എലിയായും അവനൊടു കൂട സംസാരിക്കുന്നവരായി</lg><lg n="൪"> അവൎക്ക കാണപ്പെട്ടു✱ അപ്പൊൾ പത്രൊസ ഉത്തരമായിട്ട യെ
ശുവിനൊട കൎത്താവെ ഞങ്ങൾക്ക ഇവിടെ ഇരിക്കുന്നത നല്ലതാ
കുന്നു നിനക്ക മസ്സുണ്ടെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങളെ
ഉണ്ടാക്കെണം ഒന്നും നിനക്കും ഒന്ന മൊശക്കും ഒന്ന എലിയായ്ക്കും</lg><lg n="൫"> എന്ന പറഞ്ഞു✱ അവൻ പറയുമ്പൊൾ തന്നെ കണ്ടാലും പ്രകാ
ശമുള്ളൊരു മെഘം അവരുടെ മീതെ നിഴലിച്ചു കണ്ടാലും മെഘ
ത്തിൽനിന്ന ഇവൻ എന്റെ ഇഷ്ട പുത്രനവനാകുന്നു അവങ്കൽ
നിന്ന കെൾപ്പിൽ എന്ന ഒരു ശബ്ദം മെഘത്തിൽനിന്ന ഉണ്ടാകയും</lg><lg n="൬"> ചെയ്തു✱ എന്നാൽ ശിഷ്യന്മാർ അതിനെ കെട്ടാറെ കവിണുവീ</lg><lg n="൭">ണ വളര ഭയപ്പെടുകയും ചെയ്തു✱ അപ്പൊൾ യെശു അടുക്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/52&oldid=176956" എന്ന താളിൽനിന്ന് ശേഖരിച്ചത്