താൾ:GaXXXIV1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ മത്തായി ൧൬. അ.

<lg n="">ന്നാൽ ഭക്ഷിച്ചവർ സ്ത്രീകളും പൈതങ്ങളും കൂടാതെ കണ്ട നാലാ</lg><lg n="൩൯">യിരം പുരുഷന്മാർ ഉണ്ടായിരുന്നു✱ പിന്നെ അവൻ പുരുഷാ
രത്തെ അയച്ചിട്ട പടവിൽ കയറി മഗ്ദലായുടെ അതൃത്തികളിലെ
ക്ക വരികയും ചെയ്തു✱</lg>

൧൬ അദ്ധ്യായം

൧ യൊനയുടെ അടയാളം.— ൫ പറിശന്മാരുടെയും സാദൊ
കായുടെയും പുളിച്ച മാവ.— ൨൧ ക്രിസ്തു തന്റെ മരണത്തെ
മുമ്പ കൂട്ടി കാട്ടുന്നത.

<lg n="">പിന്നെ പറിശന്മാരും സദൊക്കായക്കാരും അടുക്കൽ വന്ന
ആകാശത്തിൽനിന്ന ഒരു ലക്ഷ്യത്തെ തങ്ങൾക്കു കാണിക്കെണമെ</lg><lg n="൨">ന്ന അവനെ പരീക്ഷിച്ച ചൊദിച്ചു✱ അവൻ ഉത്തരമായിട്ട അ
വരൊട പറഞ്ഞു സന്ധ്യയാകുമ്പൊൾ നിങ്ങൾ പറയുന്നു തെളിവാ</lg><lg n="൩">കം എന്തെന്നാൽ ആകാശം ചെമ്മാനമായിരിക്കുന്നു✱ ഉഷസ്സി
ന്നും നിങ്ങൾ പറയുന്നു ഇന്ന കാറ്റും മഴയുമുണ്ടാകും എന്തെന്നാൽ
ആകാശം ചെമ്മാനമായും മൂടലായും ഇരിക്കുന്നു കപടഭക്തിക്കാരെ
നിങ്ങൾ ആകാശത്തിന്റെ മുഖത്തെ വിവരപ്പെടുത്തുവാൻ അ
റിഞ്ഞിരിക്കുന്നു എന്നാൽ കാലങ്ങളുടെ ലക്ഷ്യങ്ങളെ (വിവരമറി</lg><lg n="൪">വാൻ) നിങ്ങൾക്ക കഴികയില്ലയൊ✱ ദൊഷമായും വ്യഭിചാരമായു
മുള്ളൊരു സന്തതി ഒരു ലക്ഷ്യത്തെ അന്വെഷിക്കുന്നു യൊനാ എ
ന്ന ദീൎഘദൎശിയുടെ ലക്ഷ്യമല്ലാത അതിന്ന മറ്റൊരു ലക്ഷ്യവും
കൊടുക്കപ്പെടുകയില്ല അവൻ അവരെ വിട്ട പുറപ്പെട്ടു പൊക
യും ചെയ്തു✱</lg>

<lg n="൫">പിന്നെ അവന്റെ ശിഷ്യന്മാർ അക്കരക്കഎത്തിയപ്പൊൾ അ</lg><lg n="൬">വർ അപ്പങ്ങളെ എടുപ്പാൻ മറന്നുപൊയിരുന്നു✱ അപ്പൊൾ യെ
ശു അവരൊട പറഞ്ഞു പറിശന്മാരുടെയും സാദൊക്കായക്കാരുടെ
യും പുളിച്ച മാവിങ്കൽനിന്ന ജാഗ്രതപ്പെടുകയും സൂക്ഷിക്കയും ചെ</lg><lg n="൭">യ്തു കൊൾവിൻ✱ എന്നാറെ നാം അപ്പങ്ങളെ എടുത്തിട്ടില്ലായ്ക
കൊണ്ടാകുന്നു എന്ന അവർ തമ്മിൽ തമ്മിൽ വിചാരിച്ച പറഞ്ഞു✱</lg><lg n="൮"> ആയതിനെ യെശു അറിഞ്ഞാറെ അവരൊട പറഞ്ഞു അല്പ വി
ശ്വാസമുള്ളവരെ നിങ്ങൾ അപ്പങ്ങളെ എടുത്തിട്ടില്ലായ്കകൊണ്ട ത</lg><lg n="൯">മ്മിൽ തമ്മിൽ എന്തിന വിചാരിക്കുന്നു✱ ഇനിയും നിങ്ങൾ തിരി
ച്ചറിയുന്നില്ലയൊ അയ്യായിരം പെൎക്ക അഞ്ച അപ്പങ്ങളെയും എ</lg><lg n="൧൦">ത്ര കൊട്ടകളെ നിങ്ങൾ എടുത്തു എന്നുള്ളതിനെയും✱ നാലായി
രം പെൎക്ക എഴ അപ്പങ്ങളെയും എത്ര കൊട്ടകളെ നിങ്ങൾ എടുത്തു</lg><lg n="൧൧"> എന്നുള്ളതിനെയും ഓൎക്കുന്നതുമില്ലയൊ✱ പറിശന്മാരുടെയും സാ
ദൊക്കായക്കാരുടെയും പുളിച്ച മാവിൽ നിന്ന നിങ്ങൾക്ക സൂക്ഷമാ
യിരിക്കെണമെന്നത ഞാൻ അപ്പത്തെ കുറിച്ച നിങ്ങളൊട പറ
ഞ്ഞതല്ലെന്ന നിങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/50&oldid=176954" എന്ന താളിൽനിന്ന് ശേഖരിച്ചത്