താൾ:GaXXXIV1.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ മത്തായി ൧൩. അ.

<lg n="൪൪">പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വയലിൽ ഒളിക്കപ്പെട്ടൊരു നി
ക്ഷെപത്തൊട സദൃശമാകുന്നു ആയതിനെ ഒരു മനുഷ്യൻ കണ്ടെ
ത്തിയാറെ അതിനെ ഒളിച്ചു വെക്കയും അതിങ്കലുള്ള സന്തൊഷ
ത്താൽ ചെന്ന തനിക്കുള്ള സകലത്തെയും വില്ക്കയും ആ വയലി
നെ കൊള്ളുകയും ചെയ്യുന്നു✱</lg>

<lg n="൪൫">പിന്നെ സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വെഷിക്കുന്ന വ്യാപാ</lg><lg n="൪൬">രിയായൊരു മനുഷ്യനൊട സദൃശമാകുന്നു✱ അവൻ വില എറിയി
ട്ടുള്ളൊരു മുത്തിനെ കണ്ടെത്തിയാറെ അവൻ ചെന്ന തനിക്കുള്ള
സകലത്തെയും വില്ക്കയും അതിനെ കൊള്ളുകയും ചെയ്തു✱</lg>

<lg n="൪൭">പിന്നെയും സ്വൎഗ്ഗരാജ്യം സമുദ്രത്തിലെക്ക ഇടപ്പെട്ടതായും സക
ല ജാതിയിൽനിന്നും കൂട്ടിയതായുള്ളൊരു വലയൊട സദൃശമാ</lg><lg n="൪൮">കുന്നു✱ ആയതിനെ അത നിറഞ്ഞപ്പൊൾ അവർ കരെക്ക വ
ലിച്ച കരെറ്റി ഇരുന്ന നല്ലതിനെ പാത്രങ്ങളിൽ കൂട്ടിചെൎക്കയും</lg><lg n="൪൯"> ആകാത്തതിനെ എറിഞ്ഞ കളകയും ചെയ്തു✱ ഇപ്രകാരം തന്നെ
ലൊകത്തിന്റെ അവസാനത്തികൽ ഉണ്ടാകും ദൈവദൂതന്മാർ പു
റപ്പെടുകയും ദുഷ്ടന്മാരെ നീതിമാന്മാരുടെ ഇടയിൽനിന്ന വെറു
തിരിക്കയും✱ അവരെ അഗ്നിക്കുണ്ഡത്തിലെക്ക ഇട്ടു കളകയും ചെ</lg><lg n="൫൦">യ്യും അവിടെ കരച്ചിലും പല്ലു കടിയും ഉണ്ടാകും✱</lg>

<lg n="൫൧">യെശു അവരൊട പറയുന്നു നിങ്ങൾ ൟ കാൎയ്യങ്ങളെ ഒക്കയും
തിരിച്ചറിഞ്ഞുവൊ ഉവ്വ കൎത്താവെ എന്ന അവർ അവനൊട പ</lg><lg n="൫൨">റയുന്നു✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു ആയതുകൊണ്ട
സ്വൎഗ്ഗരാജ്യത്തിലെക്ക പഠിപ്പിക്കപ്പെട്ട ഉപാദ്ധ്യായൻ എല്ലാം ത
ന്റെ നിക്ഷെപത്തിൽനിന്ന പുതിയതായിട്ടും പഴയതായിട്ടുമുള്ള
കാൎയ്യങ്ങളെ പുറപ്പെടിക്കുന്നവനായി ഗൃഹസ്ഥനായൊരു മനുഷ്യ
നൊട സദൃശനാകുന്നു✱</lg>

<lg n="൫൩">പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ൟ ഉപമകളെ പറ
ഞ്ഞ തികഞ്ഞതിന്റെ ശെഷം അവൻ അവിടെനിന്ന പുറപ്പെട്ടു</lg><lg n="൫൪"> പൊയി✱ പിന്നെ അവൻ തന്റെ സ്വദെശത്തിലെക്ക വന്നാറെ
അവരുടെ ദൈവ സഭയിൽ അവരെ പഠിപ്പിച്ചു എന്നതുകൊണ്ട
അവർ വിസ്മയിച്ച പറഞ്ഞു ഇവന്ന ൟ ജ്ഞാനവും അതിശയങ്ങ</lg><lg n="൫൫">ളും എവിടെനിന്നുണ്ടായി✱ ഇവൻ തച്ചുപണിക്കാരന്റെ പുത്ര
നല്ലോ ഇവന്റെ മാതാവ് മറിയയെന്ന പരയപ്പെടുന്നവളല്ലയൊ
ഇവന്റെ സഹൊദരന്മാർ യാക്കൊബും യൊസയും ശിമൊനും യെ</lg><lg n="൫൬">ഹൂദായുമല്ലയൊ✱ ഇവന്റെ സഹൊദരിമാരെല്ലാവരും നമ്മൊ
ടു കൂടി ഇരിക്കുന്നില്ലയൊ പിന്നെ ഇവന്ന ൟ കാൎയ്യങ്ങളൊക്കയും</lg><lg n="൫൭"> എവിടെനിന്നുണ്ടായി✱ വിശെഷിച്ച അവർ അവങ്കൽ വിരുദ്ധ
പ്പെട്ടു എന്നാറെ യെശു അവരൊട പറഞ്ഞു ഒരു ദീൎഘദൎശി അ
വന്റെ സ്വദെശത്തിലും അവന്റെ ഭവനത്തിലും അല്ലാതെ ക</lg><lg n="൫൮">ണ്ട അവമാനമുള്ളവനില്ല✱ അവരുടെ അവിശ്വാസത്തിന്റെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/44&oldid=176948" എന്ന താളിൽനിന്ന് ശേഖരിച്ചത്