താൾ:GaXXXIV1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ മത്തായി ൧൩. അ.

<lg n="൧൬">ൾക്കുന്നു അവർ തങ്ങളുടെ കണ്ണുകളെ അടക്കയും ചെയ്തു✱ എ
ന്നാൽ നിങ്ങളുടെ കണ്ണകൾ കാണുന്നതുകൊണ്ടും നിങ്ങളുടെ ചെ</lg><lg n="൧൭">വികൾ കെൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവയാകുന്നു✱ എന്തു
കൊണ്ടെന്നാൽ വളര ദീൎഘദൎശിമാരും നീതിമാന്മാരും നിങ്ങൾ കാ
ണുന്ന കാൎയ്യങ്ങളെ കാണ്മാനും നിങ്ങൾ കെൾക്കുന്ന കാൎയ്യങ്ങളെ കെ
ൾപ്പാനും ആഗ്രഹിച്ചു എന്നാറെ അവർ കണ്ടതുമില്ല കെട്ടതുമില്ല എ
ന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱</lg>

<lg n="൧൮">അതുകൊണ്ട നിങ്ങൾ വിതക്കുന്നവന്റെ ഉപമയെ കെട്ടുകൊൾ</lg><lg n="൧൯">വിൻ✱ യാതൊരുത്തനും രാജ്യത്തിന്റെ വചനത്തെ കെട്ടിട്ട
അതിനെ തിരിച്ചറിയാതിരിക്കുമ്പൊൾ ദുഷ്ടനായവൻ വരികയും അ
വന്റെ ഹൃദയത്തിൽ വിതക്കപ്പെട്ടതിനെ അപഹരിക്കയും ചെയ്യു</lg><lg n="൨൦">ന്നു ഇവൻ വഴിയരികെ വിത്ത പ്രാപിക്കുന്നവനാകുന്നു✱ എ
ന്നാൽ പാറയുള്ള സ്ഥലങ്ങളിൽ വിത്ത പ്രാപിക്കുന്നവൻ വചന
ത്തെ കെൾക്കയും ഉടനെ അതിനെ സന്തൊഷത്തൊടെ പരിഗ്ര</lg><lg n="൨൧">ഹിക്കയും ചെയ്യുന്നവനാകുന്നു✱ എങ്കിലും തങ്കൽ വെരില്ല അവൻ
അനിത്യമായിട്ടുള്ളവത്രെ ആകുന്നത പിന്നെ വചനത്തിന്റെ
നിമിത്തമായിട്ട കഷ്ടത എങ്കിലും ഉപദ്രവമെങ്കിലും ഉണ്ടാകുമ്പൊൾ</lg><lg n="൨൨"> ഉടനെ അവൻ വിരുദ്ധപ്പെടുന്നു✱ പിന്നെ മുള്ളുകളുടെ ഇടയിൽ
വിത്ത പ്രാപിക്കുന്നവൻ വചനത്തെ കെൾക്കുന്നവനാക്കുന്നു ഇഹ
ലൊകത്തിന്റെ വിചാരവും ധനത്തിന്റെ വഞ്ചനയും വചനത്തെ</lg><lg n="൨൩"> ഞെരുക്കികളയുന്നു അത നിഷ്ഫലമായി തീരുകയും ചെയ്യുന്നു* എ
ന്നാൽ നല്ല നിലത്തിൽ വിത്ത പ്രാപിക്കുന്നവൻ വചനത്തെ കെ
ൾക്കയും അറികയും ചെയ്യുന്നവനാകുന്നു വിശെഷിച്ചും അവൻ ഒന്ന
നൂറായും ഒന്ന അറുപതായും ഒന്ന മുപ്പതായും ഫലങ്ങളെ ഫലിച്ച
തരികയും ചെയ്യുന്നു✱</lg>

<lg n="൨൪">മറ്റൊരു ഉപമയെ അവൻ അവൎക്ക പറഞ്ഞ കാണിച്ചു ആയ
തെന്തെന്നാൽ തന്റെ വയലിൽ നല്ല വിത്തിനെ വിതച്ചിട്ടുള്ളൊരു</lg><lg n="൨൫"> മനുഷ്യന്ന സ്വൎഗ്ഗരാജ്യം സദൃശമായിരിക്കുന്നു✱ എന്നാൽ മനുഷ്യർ
ഉറങ്ങിയിരിക്കുമ്പൊൾ അവന്റെ ശത്രു വന്ന കൊതമ്പിന്റെ ഇ</lg><lg n="൨൬">ടയിൽ കളകളെ വിതച്ച പൊയ്ക്കൊൾകയും ചെയ്തു✱ എന്നാറെ ഞാ
റ വളൎന്ന ഫലത്തെയും ചെയ്തപ്പൊൾ തന്നെ കളകളും കൂട കാണ</lg><lg n="൨൭">പ്പെട്ടു✱ അപ്പൊൾ ഗൃഹസ്ഥന്റെ ഭൃത്യന്മാർ അടുക്കൽ വന്ന യജ
മാനനെ നീ നിന്റെ വയലിൽ നല്ല വിത്തിനെ വിതച്ചില്ലയൊ
പിന്നെ കളകൾ അതിന്ന എവിടെനിന്ന ഉണ്ടായി എന്ന അവ</lg><lg n="൨൮">നൊട പറഞ്ഞു✱ അവൻ അവരൊട ശത്രുവായ ഒരുത്തൻ
ഇതിനെ ചെയ്തു എന്ന പറഞ്ഞു ഭൃത്യന്മാർ അവനൊട എന്നാൽ
ഞങ്ങൾ ചെന്ന അവയെ പറിച്ചു കളവാൻ മനസ്സുണ്ടൊ എന്ന പ</lg><lg n="൨൯">റഞ്ഞു✱ എന്നാറെ അവൻ പറഞ്ഞു ഇല്ല നിങ്ങൾ കളകളെ പ
റിക്കുമ്പൊൾ അവയൊടു കൂട കൊതമ്പിനെ വെരൊടെ പറിച്ച ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/42&oldid=176946" എന്ന താളിൽനിന്ന് ശേഖരിച്ചത്