താൾ:GaXXXIV1.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൧. അ. ൨൫

ലെയും കപ്പൎന്നഹൊമിലെയും കൃതഘ്നതയെയും അനുതാപമി
ല്ലായ്മയെയും ആക്ഷെപിച്ച പറയുന്നത.— ൨൫ ശിശുക്കൾക്ക
എവൻഗെലിയൊനെ പ്രകാശിപ്പിക്കയാൽ തന്റെ പിതാവി
ന്റെ വിവെകത്തെ പുകഴ്ത്തുന്നത.

<lg n="">പിന്നെ ഉണ്ടായത എന്തെന്നാൽ യെശു തന്റെ പന്ത്രണ്ടുശിഷ്യ
ന്മാരൊട കല്പിച്ച അവസാനിച്ചതിന്റെ ശെഷം അവൻ അവിടെ
നിന്ന അവരുടെ നഗരങ്ങളിൽ ഉപദെശിപ്പാനും പ്രസംഗിപ്പാനും
</lg><lg n="൨"> പുറപ്പെട്ട പൊയി✱ എന്നാൽ കാരാഗൃഹത്തിൽ യൊഹന്നാൻ ക്രി
സ്തുവിന്റെ പ്രവൃത്തികളെ കെട്ടാറെ അവൻ തന്റെ ശിഷ്യന്മാ
</lg><lg n="൩">രിൽ രണ്ടാളിനെ അയച്ച✱ വരുവാനുള്ളവൻ നിയൊ ഞങ്ങൾ മ
റ്റൊരുത്തനായിട്ട കാത്തിരിക്കയൊ എന്ന അവനൊട പറയി
</lg><lg n="൪">ച്ചു✱ എന്നാറെ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു നി
ങ്ങൾ ചെന്ന നിങ്ങൾ കെൾക്കയും കാണുകയും ചെയ്യുന്ന കാൎയ്യങ്ങളെ
</lg><lg n="൫"> യൊഹന്നാനൊട തിരികെ അറിയിപ്പിൻ✱ കുരുടന്മാർ കാഴ്ച
യെ പ്രാപിക്കയും മുടന്തന്മാർ നടക്കയും കുഷ്ഠരൊഗികൾ സ്വഛ
തപ്പെടുകയും ചെവിടർ കെൾക്കയും മരിച്ചവർ എഴുനില്പിക്കപ്പെടു
കയും സാധുക്കളായവൎക്ക എവൻഗെലിയൊൻ അറിയിക്കപ്പെടു
</lg><lg n="൬">കയും ചെയ്യുന്നു✱ വിശെഷിച്ച ആരെങ്കിലും എങ്കൽ വിരുദ്ധപ്പെ
ടാതെ ഇരിക്കുന്നുവൊ അവൻ ഭാഗ്യവാനാകുന്നു✱</lg>

<lg n="൭">പിന്നെ അവർ പൊയപ്പൊൾ യെശു പുരുഷാരങ്ങളൊട യൊ
ഹന്നാനെ കുറിച്ച സംസാരിച്ചുതുടങ്ങി എന്തിനെ കാണ്മാൻ നിങ്ങൾ
വനത്തിലെക്കു പുറപ്പെട്ട ചെന്നു കാറ്റിനാൽ ഇളകപ്പെടുന്ന ഒരു
</lg><lg n="൮"> ഞാങ്ങണയെയൊ✱ എന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ പുറ
പ്പെട്ട ചെന്നു മൃദുത്വമുള്ള വസ്ത്രങ്ങളാൽ ധരിക്കപ്പെട്ടൊരു മനുഷ്യ
നെയൊ കണ്ടാലും മൃദുത്വമുള്ള വസ്ത്രങ്ങളെ ധരിക്കുന്നവർ രാജ
</lg><lg n="൯">ധാനികളിലാകുന്നു✱ എന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ പു
റപ്പെട്ട ചെന്നു ഒരു ദീൎഘദൎശിയെയൊ ഉവ്വ ഒരു ദീൎഘദൎശിയെ
</lg><lg n="൧൦">ക്കാളും അധികം എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ എന്തുകൊ
ണ്ടെന്നാൽ കണ്ടാലും ഞാൻ എന്റെ ദൂതനെ നിന്റെ മുഖത്തിന്ന
മുമ്പാക അയക്കുന്നു അവൻ നിന്റെ മുമ്പിൽ നിന്റെ വഴിയെ ന
ന്നാക്കും എന്ന ആരെ കുറിച്ചു എഴുതപ്പെട്ടിരിക്കുന്നുവൊ അവൻ
</lg><lg n="൧൧"> ഇവനാകുന്നു✱ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു സ്ത്രീക
ളിൽനിന്ന ജനിച്ചവരിൽ യൊഹന്നാൻ ബപ്തിസ്തിനെക്കാൾ ഒരു
ശ്രെഷ്ഠനുണ്ടായിട്ടില്ല എങ്കിലും സ്വൎഗ്ഗരാജ്യത്തിൽ എറ്റവും ചെറി
</lg><lg n="൧൨">യവൻ അവനിലും വലിയവനാകുന്നു✱ യൊഹന്നാൻ ബപ്തിസ്തി
ന്റെ നാളുകൾ മുതൽ ഇതു വരെയും സ്വൎഗ്ഗരാജ്യം ബലത്താലട
ക്കപ്പെടുന്നു ബലം ചെയ്യുന്നവർ അതിനെ ബലത്തൊടെ പിടിച്ച
</lg><lg n="൧൩">ടക്കുകയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ സകല ദീൎഘദൎശിമാരും
വെദപ്രമാണവും യൊഹന്നാൻ വരെക്കും ദീൎഘദൎശനം പറഞ്ഞു✱</lg>


D

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/35&oldid=176939" എന്ന താളിൽനിന്ന് ശേഖരിച്ചത്