താൾ:GaXXXIV1.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ മത്തായി ൯. അ.

<lg n="൧൨">ടും കൂടെ ഭക്ഷിക്കുന്നത എന്തുകൊണ്ട✱ എന്നാറെ യെശു അതി
നെ കെട്ടപ്പൊൾ അവരൊടു പറഞ്ഞു അരൊഗികളായുള്ളവൎക്ക
വൈദ്യനെക്കൊണ്ട ആവശ്യമില്ല രൊഗികളായുള്ളവൎക്കെ ഉള്ളൂ✱
</lg><lg n="൧൩"> എന്നാൽ ബലിയെ അല്ല കരുണയെ തന്നെ ഞാൻ ആഗ്രഹിക്കു
ന്നു എന്നുള്ളത എന്താകുന്നു എന്ന പൊയി പഠിപ്പിൻ എന്തെ
ന്നാൽ നീതിമാന്മാരെ അല്ല പാപികളെ അത്രെ അനുതാപത്തിങ്ക
ലെക്ക വിളിപ്പാൻ ഞാൻ വന്നിരിക്കുന്നത</lg>

<lg n="൧൪">അപ്പൊൾ യൊഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ
വന്ന ഞങ്ങളും പറിശന്മാരും പലപ്പൊഴും ഉപൊഷിക്കയും നി
ന്റെ ശിഷ്യന്മാർ ഉപൊഷിക്കാതെ ഇരിക്കയും ചെയ്യുന്നത എന്തു
</lg><lg n="൧൫"> കൊണ്ട എന്ന പറഞ്ഞു✱ എന്നാറെ യെശു അവരൊടു പറഞ്ഞു
മണവാളൻ തങ്ങളൊട്ടു കൂടെയുള്ളപ്പൊൾ കല്യാണ ഗൃഹത്തിലെ
പൈതങ്ങൾക്ക ദുഃഖപ്പെടുവാൻ കഴിയുമൊ എന്നാൽ മണവാളൻ
അവരിൽനിന്ന കൊണ്ടുപൊകപ്പെടും നാളുകൾ വരും അപ്പൊൾ
</lg><lg n="൧൬"> അവർ ഉപൊഷിക്കയും ചെയ്യും✱ ഒരുത്തനും പുതിയ വസ്ത്രഖ
ണ്ഡത്തെ പഴയ വസ്ത്രത്തിന്മെൽ ചെൎക്കുമാറില്ല എന്തുകൊണ്ടെ
ന്നാൽ അതിൽ ചെൎക്കപ്പെട്ട ശീല വസ്ത്രത്തിങ്കൽനിന്ന എടുക്കുന്നു
</lg><lg n="൧൭"> ചീന്തൽ അധികമായ്വരികയും ചെയ്യുന്നു✱ പുതിയ വീഞ്ഞിനെ പ
ഴയ തൊൽക്കുടങ്ങളിൽ ആക്കുമാറുമില്ല അപ്രകാരമായാൽ തൊൽ
ക്കുടങ്ങൾ പൊളികയും വീഞ്ഞ ഒഴുകിപ്പൊകയും തൊൽക്കുടങ്ങൾ
നശിച്ചു പൊകയും ചെയ്യുന്നു അവർ പുതിയ വീഞ്ഞിനെ പുതിയ
തൊൽക്കുടങ്ങളിൽ അത്രെ ആക്കിവെക്കുന്നത അപ്പൊൾ രണ്ടും ര
ക്ഷപെടും✱</lg>

<lg n="൧൮">അവൻ ൟ കാൎയ്യങ്ങളെ അവരൊടു പറയുമ്പൊൾ കണ്ടാലും ഒ
രു പ്രമാണി വന്ന അവനെ വന്ദിച്ച എന്റെ പുത്രി ഇപ്പൊൾ ത
ന്നെ കഴിഞ്ഞു പൊയി എങ്കിലും നീ വന്ന നിന്റെ കയ്യെ അവളു
ടെ മെൽ വെക്കണമെ അപ്പൊൾ അവൾ ജീവിക്കുമെന്ന പറ
</lg><lg n="൧൯">ഞ്ഞു✱ എന്നാറെ യെശു എഴുന്നീറ്റു അവനും അവന്റെ ശിഷ്യ
</lg><lg n="൨൦">ന്മാരും കൂടെ അവന്റെ പിന്നാലെ ചെന്നു✱ (അപ്പൊൾ കണ്ടാ
ലും പന്ത്രണ്ടു സംവത്സരമായി രക്തവാൎച്ചയൊടു കൂടിയ ഒരു സ്ത്രീ
അവന്റെ പിന്നിൽ വന്ന അവന്റെ വസ്ത്രത്തിന്റെ വക്കിനെ
</lg><lg n="൨൧"> തൊട്ടു✱ എന്തുകൊണ്ടെന്നാൽ അവൾ തങ്കൽ പറഞ്ഞു ഞാൻ അ
വന്റെ വസ്ത്രത്തെ മാത്രം തൊടുമെന്നാകിൽ ഞാൻ സൌഖ്യപ്പെ
</lg><lg n="൨൨">ടും✱ എന്നാറെ യെശു തിരിഞ്ഞ അവളെ കണ്ടപ്പൊൾ പറഞ്ഞു
ഹെ പുത്രി ധൈൎയ്യമായിരിക്ക നിന്റെ വിശ്വാസം നിന്നെ സൌ
</lg><lg n="൨൩">ഖ്യമാക്കി ആ നെരം മുതൽ ആ സ്ത്രീ സൌഖ്യമായി✱) പിന്നെ
യെശു പ്രമാണിയുടെ ഭവനത്തിലെക്ക വന്ന വാദ്യക്കാരെയും നില
</lg><lg n="൨൪">വിളിക്കുന്ന ജനങ്ങളെയും കണ്ടപ്പൊൾ✱ അവരൊടു പറഞ്ഞു മാ
റിപ്പൊകുവിൻ എന്തുകൊണ്ടെന്നാൽ ബാല മരിച്ചില്ല ഉറങ്ങുന്നത്രെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/30&oldid=176934" എന്ന താളിൽനിന്ന് ശേഖരിച്ചത്