താൾ:GaXXXIV1.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൨൧. അ. ൧൪൩

<lg n="">ലെ കാനായിൽനിന്നുള്ളവനായ നതാനിഎലും സെബദിയുടെ പുത്ര
ന്മാരും അവന്റെ ശിഷ്യന്മാരിൽ വെറെ രണ്ടാളുകളും കൂടിയിരുന്നു✱</lg><lg n="൩"> ശിമൊൻ പത്രൊസ അവരൊടു പറയുന്നു ഞാൻ മത്സ്യം പിടിപ്പാൻ
പൊകുന്നു അവർ അവനൊട പറയുന്നു ഞങ്ങളും നിന്നൊട കൂടെ
പൊരുന്നു അവർ പുറപ്പെട്ടുപോയി ഉടനെ ഒരു പടവിൽ കയ</lg><lg n="൪">റി എന്നാൽ ആ രാത്രിയിൽ ഒന്നിനെയും പിടിച്ചില്ല✱ പിന്നെ ഉദ
യ കാലമായപ്പൊൾ യെശു കരയിൽ നിന്നിരുന്നു എങ്കിലും അത</lg><lg n="൫"> യെശുവാകുന്നു എന്ന ശിഷ്യന്മാർ അറിഞ്ഞില്ല✱ അപ്പൊൾ യെശു അവരൊട പൈതങ്ങളെ നിങ്ങൾക്ക വല്ല ആഹാരവുമുണ്ടൊ എന്ന പ
റയുന്നു അവർ അവനൊട ഇല്ല എന്ന ഉത്തരമായിട്ട പറഞ്ഞു✱</lg><lg n="൬"> പിന്നെ അവൻ അവരൊട പടവിന്റെ വലത്ത ഭാഗത്ത വലവീ
ശുവിൻ എന്നാൽ നിങ്ങൾക്ക കിട്ടുമെന്ന പറഞ്ഞു അതുകൊണ്ട അ
വർ വീശി അപ്പൊൾ മത്സ്യകൂട്ടം കൊണ്ട അതിനെ വലിപ്പാൻ ക</lg><lg n="൭">ഴിഞ്ഞില്ല✱ അതുകൊണ്ട യെശു സ്നെഹിച്ചിട്ടുള്ള ആ ശിഷ്യൻ പ
ത്രൊസിനൊട ഇത കൎത്താവാകുന്നു എന്ന പറയുന്നു കൎത്താവാകുന്നു
എന്ന ശിമൊൻ പത്രൊസ കെട്ടപ്പൊൾ (താൻ നഗ്നനായിരിക്കകൊ
ണ്ട) തന്റെ മാത്സിക വസ്ത്രത്തെ ചുറ്റി കെട്ടി സമുദ്രത്തിൽ ചാടു</lg><lg n="൮">കയും ചെയ്തു✱ എന്നാൽ മറ്റെ ശിഷ്യന്മാർ (കരയിൽ നിന്ന എക
ദെശം ഇരുനൂറു മുളം മാത്രമല്ലാതെ ദൂരമില്ലായ്ക കൊണ്ട) മത്സ്യങ്ങ</lg><lg n="൯">ളൊടെ വലയെ വലിച്ചു കൊണ്ടു ചെറിയ പടവിൽ വന്നു✱ പിന്നെ
അവർ കരയിൽ ഇറങ്ങിയപ്പൊൾ അവിടെ തീക്കനലുകൾ കത്തിയ
തിനെയും അവയുടെ മെൽ മത്സ്യം വെക്കപ്പെട്ടിരിക്കുന്നതിനെയും</lg><lg n="൧൦"> അപ്പത്തെയും കണ്ടു✱ യെശു അവരൊട നിങ്ങൾ ഇപ്പൊൾ പിടി</lg><lg n="൧൧">ച്ച മത്സ്യങ്ങളിൽ ചിലതിനെ കൊണ്ടുവരുവിൻ എന്ന പറയുന്നു✱ ശി
മൊൻ പത്രൊസ കയറി പൊയി നൂറ്റമ്പത്തമൂന്ന വലിയ മത്സ്യ
ങ്ങൾ കൊണ്ട നിറഞ്ഞ വലയെ കരയിലെക്ക വലിച്ചു വിശെഷിച്ച</lg><lg n="൧൪"> അത്രവളരെ ഉണ്ടായിട്ടും വല കീറിപൊയിട്ടില്ല✱ യെശു അവ
രൊട പറയുന്നു നിങ്ങൾ വന്ന ഭക്ഷണം കഴിച്ചുകൊൾവിൻ എ
ന്നാൽ അവൻ കൎത്താവാകുന്നു എന്ന അറിഞ്ഞിരിക്കകൊണ്ട ശി
ഷ്യന്മാരിൽ ഒരുത്തനും നീ ആരാകുന്നു എന്ന ചൊദിപ്പാൻ തുനി</lg><lg n="൧൩">ഞ്ഞില്ല✱ അപ്പൊൾ യെശു വരികയും അപ്പത്തെ എടുക്കയും അ
വൎക്ക കൊടുക്കയും ചെയ്യുന്നു അപ്രകാരം തന്നെ മത്സ്യത്തെയും✱</lg><lg n="൧൪"> യെശു മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീറ്റതിന്റെ ശെഷം ത
ന്റെ ശിഷ്യന്മാൎക്ക പ്രത്യക്ഷനായത ഇപ്പൊൾ മൂന്നാം പ്രാവശ്യമാ
കുന്നു✱</lg>

<lg n="൧൫">പിന്നെ അവർ ഭക്ഷണം കഴിച്ചതിന്റെശെഷം യെശു ശിമൊൻ
പത്രൊസിനൊട പറഞ്ഞു യൊനായുടെ പുത്രനായ ശിമൊനെ നീ
എന്നെ ഇവരെക്കാൾ അധികം സ്നെഹിക്കുന്നുവൊ അവൻ അവ
നൊടു പറയുന്നു ഉവ്വ കൎത്താവെ ഞാൻ നിന്നെ സ്നെഹിക്കുന്നു എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/295&oldid=177199" എന്ന താളിൽനിന്ന് ശേഖരിച്ചത്