താൾ:GaXXXIV1.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ മത്തായി ൮. അ.

<lg n="൧൯">റെ അക്കരക്ക പൊകുവാൻ കല്പിച്ചു✱ അപ്പൊൾ ഒരു ഉപാദ്ധ്യാ
യൻ അടുക്കൽ വന്ന ഗുരൊ നീ എവിടെ പൊയാലും ഞാൻ നി
</lg><lg n="൨൦">ന്നെ പിന്തുടൎന്നുകൊള്ളാമെന്ന അവനൊട പറഞ്ഞു✱ എന്നാറെ
യെശു അവനൊട പറഞ്ഞു കുറുനരികൾക്ക കഴികളും ആകാശത്തി
ലുള്ള പക്ഷികൾക്ക കൂടുകളും ഉണ്ട മനുഷ്യന്റെ പുത്രന തന്റെ
</lg><lg n="൨൧"> തലയെ ചായിപ്പാൻ സ്ഥലമില്ല താനും✱ പിന്നെ അവന്റെ ശി
ഷ്യന്മാരിൽ മറ്റൊരുത്തൻ കൎത്താവെ ഞാൻ മുമ്പെ ചെന്ന എ
ന്റെ പിതാവിനെ കുഴിച്ചിടുവാൻ എനിക്ക അനുവാദം തരെണം
എന്ന അവനൊട പറഞ്ഞു✱ എന്നാറെ യെശു അവനൊട പ
</lg><lg n="൨൨">റഞ്ഞു എന്നെ പിന്തുടരുക മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴി
ച്ചിടുകയും ചെയ്യട്ടെ✱</lg>

<lg n="൨൩">പിന്നെ അവൻ ഒരു പടവിൽ കരെറിയപ്പൊൾ അവന്റെ ശി
</lg><lg n="൨൪">ഷ്യന്മാർ അവന്റെ പിന്നാലെ ചെന്നു✱ കണ്ടാലും പടവ തിരകൾ
കൊണ്ട മൂടപ്പെടുവാൻ തക്കവണ്ണം ഒരു മഹാ കൊടുങ്കാറ്റ സമുദ്ര
</lg><lg n="൨൫">ത്തിൽ ഉണ്ടായി എന്നാറെ അവൻ ഉറങ്ങിയിരുന്നു✱ അപ്പൊൾ
അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അവനെ ഉണൎത്തി കൎത്താ
വെ ഞങ്ങളെ രക്ഷിക്കെണമെ ഞങ്ങൾ നശിച്ചുപൊകുന്നു എന്ന
</lg><lg n="൨൬"> പറഞ്ഞു✱ എന്നാറെ അവൻ അവരൊടു പറയുന്നു അല്പവിശ്വാ
സികളെ നിങ്ങൾ എന്തിന ഭയമുള്ളവരാകുന്നു അപ്പൊൾ അവൻ
എഴുനീറ്റ കാറ്റുകളെയും സമുദ്രത്തെയും ശാസിച്ചു ഒരു മഹാ
</lg><lg n="൨൭">ശാന്തത ഉണ്ടാകയും ചെയ്തു✱ എന്നാൽ കാറ്റുകളും സമുദ്രവും കൂ
ടി ഇവനെ അനുസരിക്കുന്നതുകൊണ്ടു ഇവൻ എതു പ്രകാരമുള്ള മ
നുഷ്യനാകുന്നു എന്ന മനുഷ്യർ പറഞ്ഞ ആശ്ചര്യപ്പെട്ടു</lg>

<lg n="൨൮">പിന്നെ അവൻ അക്കരക്ക ഗെദറായക്കാരുടെ ദെശത്തിലെക്ക
വന്നപ്പൊൾ പിശാചിനാൽ ബാധിക്കപ്പെട്ടിട്ടുള്ളവർ രണ്ടു പെർ
പ്രെതക്കല്ലറകളിൽനിന്ന പുറപ്പെട്ട അവന നെരെ വന്നു അവർ
മഹാ ഉഗ്രന്മാരായിരുന്നതുകൊണ്ടു ആൎക്കും ആ വഴിയെ കടന്നുപൊ
</lg><lg n="൨൯">കുവാൻ വഹിയാതെ ഇരുന്നു✱ കണ്ടാലും അവർ നിലവിളിച്ച പറ
ഞ്ഞു യെശു ദൈവത്തിന്റെ പുത്ര ഞങ്ങളൊടു നിനക്ക എന്ത കാ
ലത്തിന്നു മുമ്പെ നീ ഞങ്ങളെ ബാധിപ്പാൻ ഇവിടെ വന്നുവൊ✱
</lg><lg n="൩൦"> വിശെഷിച്ചും അവരിൽനിന്ന ബഹു ദൂരമായി എറിയ പന്നികളു
</lg><lg n="൩൧">ടെ ഒരു കൂട്ടം മെയുന്നുണ്ടായിരുന്നു✱ അപ്പൊൾ പിശാചുകൾ അ
വനൊട നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലെക്ക
പൊയ്ക്കൊൾവാൻ ഞങ്ങൾക്ക അനുവാദം തരെണം എന്ന അപെ
</lg><lg n="൩൨">ക്ഷിച്ചു✱ അവൻ അവരൊടു പൊകുവിൻ എന്ന പറകയും ചെ
യ്തു അവർ പുറപ്പെട്ടിട്ട പന്നിക്കൂട്ടത്തിലെക്കു പൊകയും ചെയ്തു എ
ന്നാറെ കണ്ടാലും ആ പന്നിക്കൂട്ടമെല്ലാം അധൊമുമായുള്ളൊരു സ്ഥ
ലത്തിൽ കൂടി സദുദ്രത്തിലെക്ക പാഞ്ഞിറങ്ങി വെള്ളങ്ങളിൽ ചാ
</lg><lg n="൩൩">കയും ചെയ്തു✱ പിന്നെ അവയെ മെച്ചവർ ഓടി പൊയി നഗ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/28&oldid=176932" എന്ന താളിൽനിന്ന് ശേഖരിച്ചത്