താൾ:GaXXXIV1.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൨. അ. ൧൧൯

<lg n="">ദങ്ങളെ തുവൎത്തുകൎയും ചെയ്തു എന്നാൽ ഭവനം തൈലത്തിന്റെ</lg><lg n="൪"> പരിമളത്താൽ പൂരിക്കപ്പെട്ടു✱ അപ്പൊൾ അവനെ കാണിച്ചുകൊടു
പ്പാനുള്ളവനായി അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി ശിമൊ</lg><lg n="൫">ന്റെ പുത്രനായ യെഹൂദദഇസ്കറിയൊത്ത പറഞ്ഞു✱ എന്തുകൊണ്ട
ൟ തൈലം മുന്നൂറുപണത്തിന്ന വില്ക്കപ്പെടുകയും ദരിദ്രന്മാൎക്കകൊ</lg><lg n="൬">ടുക്കപ്പെടുകയും ചെയ്യാത്തത✱ എന്നാൽ ഇതിനെ അവൻ ദരിദ്രന്മാ
ൎക്കായ്കൊണ്ട വിചാരപ്പെട്ടതുകൊണ്ടല്ല അവൻ കള്ളനാകകൊണ്ടും ത
നിക്ക മടിശ്ശീല ഉണ്ടായിട്ട അതിൽ ഇടപ്പെട്ടതിനെവഹിച്ചതുകൊണ്ടും</lg><lg n="൭"> അത്രെ പറഞ്ഞത✱ അപ്പൊൾ യെശു പറഞ്ഞു അവളെ വിട എ
ന്നെകല്ലറയിൽ അടക്കുന്ന ദിവസത്തിന്നായിട്ട അവൾ ഇതിനെ</lg><lg n="൮"> സംഗ്രഹിച്ചു✱ എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക ദരിദ്രന്മാർ നിങ്ങ
ളൊടു കൂട എപ്പൊഴും ഉണ്ട എന്നാൽ നിങ്ങൾക്ക ഞാൻ എപ്പൊ
ഴും ഇരിക്കുന്നില്ല✱</lg>

<lg n="൯">അതുകൊണ്ട യെഹൂദന്മാരിൽ വളര പുരുഷാരം അവൻ അ
വിടെ ഉണ്ട എന്ന അറിഞ്ഞു യെശുവിന്റെ നിമിത്തമായിട്ട മാ
ത്രമല്ല അവൻ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചിട്ടുള്ള ലാസറസിനെ</lg><lg n="൧൦"> കാണ്മാനായിട്ടും വന്നു✱ എന്നാൽ പ്രധാനാചാൎയ്യന്മാർ ലാസറസി</lg><lg n="൧൧">നെയും കട കൊല്ലുവാനായിട്ട ആലൊചന ചെയ്തു✱ അതെന്തുകൊ
ണ്ടെന്നാൽ അവൻ ഹെതുവായിട്ട യെഹൂദന്മാരിൽ പലരും പൊയി
യെശുവിങ്കൽ വിശ്വസിച്ചു✱</lg>

<lg n="൧൨">പിറ്റെ ദിവസം പെരുനാളിന്ന വന്നിട്ടുള്ള വളര പുരുഷാരം</lg><lg n="൧൩"> യെശു യെറുശലമിലെക്ക വരുന്നുണ്ട എന്ന കെൾക്കകൊണ്ട✱ കുരു
ത്തൊലകളെ എടുത്ത അവനെ എതിരെല്ക്കുന്നതിനായിട്ട പുറപ്പെ
ട്ടുപോയി ഒശാന കൎത്താവിന്റെ നാമത്തിങ്കൽ വരുന്നവൻ
ഇസ്രാഎലിന്റെ രാജാവ സ്തൊത്രം ചെയ്യപ്പെട്ടവനാകുന്നു എന്ന</lg><lg n="൧൪"> ശബ്ദിച്ച പറഞ്ഞു✱ എന്നാൽ യെശു ഒരു കഴുതക്കുട്ടിയെ കണ്ടെ</lg><lg n="൧൫">ത്തിയാറെ അതിന്മെൽ കയറിയിരുന്നു✱ സിയൊന്റെ പുത്രി
ഭയപ്പെടരുത കണ്ടാലും നിന്റെ രാജാവ ഒരു ആണ്കഴുതക്കുട്ടിയി
ന്മെൽ ഇരുന്നുകൊണ്ട വരുന്നു എന്ന എഴുതിയിരിക്കുന്ന പ്രകാ</lg><lg n="൧൬">രം തന്നെ✱ എന്നാൽ ൟ കാൎയ്യങ്ങളെ അവന്റെ ശിഷ്യന്മാർ ആ
ദിയിൽ തിരിച്ചറിഞ്ഞില്ല എന്നാലും യെശു മഹത്വപ്പെട്ടതിന്റെ ശെ
ഷം അപ്പൊൾ ഇക്കാൎയ്യങ്ങൾ അവനെകുറിച്ച എഴുതിയിരിക്കുന്നു എ
ന്നും ഇക്കാൎയ്യങ്ങളെ അവർ അവനൊട ചെയ്തു എന്നും അവർ ഓ</lg><lg n="൧൭">ൎത്തു✱ അതുകൊണ്ട അവൻ ലാസറസിനെ പ്രെതക്കല്ലറയിൽനി
ന്ന വിളിക്കയും അവനെ മരിച്ചവരിൽനിന്ന ഉയിൎപ്പിക്കയും ചെയ്ത
പ്പൊൾ അവനൊടു കൂട ഉണ്ടായിരുന്ന പുരുഷാരം സാക്ഷിപ്പെടു</lg><lg n="൧൮">ത്തി✱ ഇത ഹെതുവായിട്ട അവൻ ൟ ലക്ഷ്യത്തെ ചെയ്തു എന്ന
തങ്ങൾകെട്ടതുകൊണ്ട പുരുഷാരവും അവനെ എതിരെറ്റുപൊയി✱</lg><lg n="൧൯"> അതുകൊണ്ട പറിശന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു നിങ്ങൾ ഒന്നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/271&oldid=177175" എന്ന താളിൽനിന്ന് ശേഖരിച്ചത്