താൾ:GaXXXIV1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൮. അ. ൧൭

<lg n="">ന്നാലും നീ ചെന്ന ആചാൎയ്യന നിന്നെ തന്നെ കാണിക്കയും അവൎക്കു
ഒരു സാക്ഷിയായി മൊശ കല്പിച്ചിട്ടുള്ള വഴിപാടിനെ കഴിക്ക
യും ചെയ്ക✱</lg>

<lg n="൫">പിന്നെ യെശു കപ്പൎന്നഹൊമിലെക്ക കടന്നപ്പൊൾ ഒരു ശതാ
ധിപൻ അവന്റെ അടുക്കൽ വന്ന അവനൊട അപെക്ഷിച്ച✱
</lg><lg n="൬"> കൎത്താവെ എന്റെ ഭൃത്യൻ മഹാ വെദനപ്പെട്ടു വീട്ടിൽ പക്ഷവാ
</lg><lg n="൭">തം പിടിച്ച കിടക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ യെശു അവ
</lg><lg n="൮">നൊട പറയുന്നു ഞാൻ വന്ന അവനെ സൌഖ്യമാക്കും✱ ശതാ
ധിപൻ ഉത്തരമായിട്ടു പറഞ്ഞു കൎത്താവെ നീ എന്റെ പുരക്ക
കത്തു വരുവാൻ ഞാൻ യൊഗ്യനാകുന്നില്ല എന്നാൽ വചനത്തെ
</lg><lg n="൯"> മാത്രം പറക എന്നാൽ എന്റെ ഭൃത്യൻ സൌഖ്യമാക്കപ്പെടും✱ എ
ന്തുകൊണ്ടെന്നാൽ ഞാനും അധികാരത്തിൻ കീഴുള്ളൊരു മനുഷ്യ
നാകുന്നു എന്റെ കീഴിൽ ഭടന്മാർ ഉണ്ട ഞാൻ ഇവനൊട പൊ
ക എന്ന പറകയും അവൻ പൊകയും മറ്റൊരുത്തനൊട വരി
ക എന്ന പറകയും അവൻ വരികയും എന്റെ ദാസനൊട ഇതി
നെ ചെയ്ക എന്ന പറകയും അവൻ അതിനെ ചെയ്കയും ചെയ്യു
</lg><lg n="൧൦">ന്നു✱ യെശു ഇതിനെ കെട്ടാറെ ആശ്ചൎയ്യപ്പെട്ടു പിന്നാലെ വരു
ന്നവരൊട പറഞ്ഞു ഞാൻ ഇപ്രകാരമുള്ള വിശ്വാസത്തെ ഇസ്രാ
എലിയും കണ്ടിട്ടില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു
</lg><lg n="൧൧">ന്നു✱ വിശെഷിച്ച ഞാൻ നിങ്ങളൊട പറയുന്നു പലർ കിഴക്ക
നിന്നും പടിഞ്ഞാറുനിന്നും വരികയും അബ്രഹാമിനൊടും ഇസ്ഹാക്കി
നൊടും യാക്കൊബിനൊടും കൂടെ സ്വൎഗ്ഗരാജ്യത്തിലിരിക്കയും ചെ
</lg><lg n="൧൨">യ്യും✱ രാജ്യത്തിന്റെ പുത്രന്മാർ എറ്റം പുറത്തുള്ള ഇരുളിലെക്ക
തള്ളപ്പെടും താനും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും✱
</lg><lg n="൧൩"> പിന്നെ യെശു ശതാധിപനൊടു പറഞ്ഞുപൊക നീ വിശ്വസിച്ച
പ്രകാരം നിനക്ക ഭവിക്കട്ടെ ആ നാഴികയിൽ തന്നെ അവന്റെ ഭൃ
ത്യൻ സൌഖ്യവാനാകയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ യെശു പത്രൊസിന്റെ ഭവനത്തിലെക്ക വന്നാറെ അ
</lg><lg n="൧൫">വന്റെ ഭാൎയ്യയുടെ അമ്മ ജ്വരമായിട്ട കിടക്കുന്നതിനെ കണ്ടു✱ എ
ന്നാറെ അവൻ അവളുടെ കയ്യെ തൊട്ടു ജ്വരവും അവളെ വിട്ടുമാ
റി അവൾ എഴുനീറ്റ അവൎക്ക ശുശ്രൂഷ ചെയ്കയും ചെയ്തു✱</lg>

<lg n="൧൬">പിന്നെ സന്ധ്യയായപ്പൊൾ പിശാചിനാൽ ബാധിക്കപ്പെട്ടിട്ടുള്ള
</lg><lg n="൧൭"> പലരെയും അവർ അവന്റെ അടുക്കൽ കൊണ്ടുവന്നു✱ അവൻ
ആത്മാക്കളെ വചനത്താൽ പുറത്താക്കുകയും രൊഗികളെ എല്ലാം
സൌഖ്യമാക്കുകയും ചെയ്തു അവൻ തന്നെ നമ്മുടെ ബലഹീനങ്ങ
ളെ എറ്റു എന്നും നമ്മുടെ രൊഗങ്ങളെ വഹിച്ചു എന്നും എശായ
ദീൎഘദൎശിയാൽ ചൊല്ലപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്നായിരു
ന്നു✱</lg>

<lg n="൧൮">പിന്നെ യെശു തന്റെ ചുറ്റിലും വളര പുരുഷാരങ്ങളെ കണ്ടാ</lg>


C

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/27&oldid=176931" എന്ന താളിൽനിന്ന് ശേഖരിച്ചത്