താൾ:GaXXXIV1.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൮. അ. ൧൦൭

<lg n="൨൨">ൻ കഴികയില്ല✱ അപ്പൊൾ യെഹൂദന്മാർ പറഞ്ഞു ഞാൻ പൊകു
ന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ല എന്ന അവൻ</lg><lg n="൨൩"> പറയുന്നതുകൊണ്ട തന്നെ താൻ കൊല്ലുമൊ✱ പിന്നെ അവൻ അ
വരൊടു പറഞ്ഞു നിങ്ങൾ താഴത്തുനിന്നാകുന്നു ഞാൻ മെലിൽ നി
ന്നാകുന്നു നിന്റെ ഇഹ ലൊകത്തിൽ നിന്നാകുന്നു ഞാൻ ഇഹലൊ</lg><lg n="൨൪">കത്തിൽനിന്നല്ല✱ അതുകൊണ്ട ഞാൻ നിങ്ങൾ നിങ്ങളുടെ പാപ
ങ്ങളിൽ മരിക്കും എന്ന നിങ്ങളൊടു പറഞ്ഞു എന്തെന്നാൽ ഞാൻ
അവനാകുന്നു എന്ന നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ നിങ്ങൾ നി</lg><lg n="൨൫">ങ്ങളുടെ പാപങ്ങളിൽ മരിക്കും✱ അപ്പൊൾ അവർ അവനൊടു പറ
ഞ്ഞു നീ ആരാകുന്നു യെശു അവരൊടു പറഞ്ഞു ഞാൻ ആദി തുട</lg><lg n="൨൬">ങ്ങി നിങ്ങളൊടു പറഞ്ഞവൻ തന്നെ✱ എനിക്ക നിങ്ങളെ കുറിച്ച
സംസാരിപ്പാനും വിധിപ്പാനും അനെകം കാൎയ്യങ്ങൾ ഉണ്ട എന്നാലും
എന്നെ അയച്ചവൻ സത്യവാനാകുന്നു ഞാനും അവങ്കൽ നിന്ന കെ</lg><lg n="൨൭">ട്ടിട്ടുള്ള കാൎയ്യങ്ങളെ തന്നെ ലൊകത്തൊട പറയുന്നു✱ അവൻ പിതാ</lg><lg n="൨൮">വിനെ കുറിച്ച തങ്ങളൊടു പറഞ്ഞു എന്ന അവർ അറിഞ്ഞില്ല✱ അ
പ്പൊൾ യെശു അവരൊടു പറഞ്ഞു നിങ്ങൾ മാനുഷന്റെ പുത്രനെ
എപ്പൊൾ ഉയൎത്തിയിരിക്കുമൊ അപ്പൊൾ ഞാൻ തന്നെ അവ
നാകുന്നു എന്നും ഞാനായിട്ട തന്നെ ഒരു കാൎയ്യത്തെയും ചെയ്യുന്നി
ല്ല എന്നും എന്റെ പിതാവ എനിക്ക ഉപദെശിച്ച പ്രകാരം അത്രെ
ഞാൻ ൟ കാൎയ്യങ്ങളെ പറയുന്നത എന്നും നിങ്ങൾ അറിയും✱</lg><lg n="൨൯"> വിശെഷിച്ചും എന്നെ അയച്ചവൻ എന്നൊടു കൂടയുണ്ട ഞാൻ പി
താവിന ഇഷ്ടമായിട്ടുള്ള കാൎയ്യങ്ങളെ എല്ലായ്പൊഴും ചെയ്യുന്നതു കൊ
ണ്ട അവൻ എന്നെ എകനായിട്ട ശെഷിപ്പിച്ചിട്ടില്ല✱</lg>

<lg n="൩൦"> ൟ കാൎയ്യങ്ങളെ അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പലരും</lg><lg n="൩൧"> അവങ്കൽ വിശ്വസിച്ചു✱ അപ്പൊൾ യെശു തങ്കൽ വിശ്വസിച്ചിട്ടുള്ള
യെഹൂദന്മാരൊടു പറഞ്ഞു നിങ്ങൾ എന്റെ വചനത്തിൽ സ്ഥിര</lg><lg n="൩൨">പ്പെടുന്നു എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നു സത്യം✱ വി
ശെഷിച്ചും നിങ്ങൾ സത്യത്തെ അറിയും സത്യം നിങ്ങളെ സ്വാതന്ത്ര്യ</lg><lg n="൩൩">മുള്ളവരാക്കുകയും ചെയ്യും✱ അവർ അവനൊട ഉത്തരമായിട്ട പറ
ഞ്ഞു ഞങ്ങൾ അബ്രഹാമിന്റെ സന്തതിയാകുന്നു ഒരുനാളും ഒരു
ത്തന്നും അടിമപ്പെട്ടിട്ടില്ല നിങ്ങൾ സ്വാതന്ത്ര്യമുള്ളവരായിതീരും എ</lg><lg n="൩൪">ന്ന നീ എങ്ങിനെ പറയുന്നു✱ യെശു അവരൊട ഉത്തരമായിട്ട പ
റഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു പാ</lg><lg n="൩൫">പത്തെ ചെയ്യുന്നവനൊക്കയും പാപത്തിന്റെ ദാസനാകുന്നു✱ എ
ന്നാൽ ദാസൻ എന്നെക്കും ഭവനത്തിൽ പാൎക്കുന്നില്ല പുത്രൻ എ</lg><lg n="൩൬">ന്നെക്കും പാൎക്കുന്നു താനും✱ അതുകൊണ്ട പുത്രൻ നിങ്ങളെ സ്വാത</lg><lg n="൩൭">ന്ത്ര്യപ്പെടുത്തുമെങ്കിൽ നിങ്ങൾ സ്വാതന്ത്ര്യമുള്ളവരാകും സത്യം✱ നി
ങ്ങൾ അബ്രഹാമിന്റെ സന്തതിയാകുന്നു എന്ന ഞാൻ അറിയുന്നു
എന്നാലും എന്റെ വചനത്തിന നിങ്ങളിൽ സ്ഥലമില്ലായ്ക കൊണ്ട</lg>


O

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/259&oldid=177163" എന്ന താളിൽനിന്ന് ശേഖരിച്ചത്