താൾ:GaXXXIV1.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ യൊഹന്നാൻ ൭. അ.

<lg n="൨൯">അവനെ നിങ്ങൾ അറിയുന്നില്ല✱ എന്നാൽ ഞാൻ അവനെ അറി
യുന്നു എന്തുകൊണ്ടെന്നാൽ ഞാൻ അവങ്കൽനിന്നാകുന്നു അവൻ</lg><lg n="൩൦"> എന്നെ അയക്കയും ചെയ്തു✱ അപ്പൊൾ അവർ അവനെ പിടി
പ്പാനായിട്ട അന്വെഷിച്ചു എന്നാറെ അവന്റെ സമയം അത്ര
ത്തൊളം വന്നിട്ടില്ലായ്ക കൊണ്ട ഒരുത്തനും അവന്റെ മെൽ കൈ</lg><lg n="൩൧">കളെ വെച്ചിട്ടില്ല✱ എന്നാൽ പുരുഷാരത്തിൽ പലരും അവങ്കൽ
വിശ്വസിച്ചു ക്രിസ്തു വരുമ്പൊൾ ഇവൻ ചെയ്യിട്ടുള്ള ഇവയെക്കാൾ</lg><lg n="൩൨"> അധികം അതിശയങ്ങളെ ചെയ്യുമൊ എന്ന പറഞ്ഞു✱ പുരുഷാരം
അവനെ കുറിച്ച ഇപ്രകാരം പിറുപിറുക്കുന്നതിനെ പറിശന്മാർ കെ
ട്ടു എന്നാറെ പറിശന്മാരും പ്രധാനാചാൎയ്യന്മാരും അവനെ പിടി</lg><lg n="൩൩">പ്പാനായിട്ട ഭൃത്യന്മാരെ അയച്ചു✱ അപ്പൊൾ യെശു അവരൊട പ
റഞ്ഞു ഇനിയും കുറഞ്ഞാരു കാലം ഞാൻ നിങ്ങളൊടു കൂടി ഇ
രിക്കുന്നു പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു✱</lg><lg n="൩൪"> നിങ്ങൾ എന്നെ അന്വെഷിക്കും കണ്ടെത്തുകയുമില്ല ഞാൻ ഇരിക്കു</lg><lg n="൩൫">ന്നെടത്തക്ക നിങ്ങൾക്ക വരുവാൻ കഴികയുമില്ല✱ അപ്പൊൾ യെ
ഹൂദന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു അവനെ നാം കണ്ടെത്താതെ
ഇരിപ്പാനായിട്ട അവൻ എവിടെക്ക പൊകുവാനിരിക്കുന്നു അവൻ
പുറജാതിക്കാരുടെ ഇടയിൽ ഭിന്നിച്ചിരിക്കുന്നവരുടെ അടുക്കൽ
പൊകുവാനും പുറജാതിക്കാൎക്ക ഉപദെശിപ്പാനും ഇരിക്കുന്നുവൊ✱</lg><lg n="൩൬"> നിങ്ങൾ എന്നെ അന്വെഷിക്കും കണ്ടെത്തുകയുമില്ല എന്നും ഞാൻ
ഇരിക്കുന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ല എന്നും
അവൻ പറഞ്ഞിട്ടുള്ള ൟ വചനം എന്താകുന്നു✱</lg>

<lg n="൩൭">എന്നാൽ പെരുനാളിന്റെ മഹാ വിശെഷമായ ആ ഒടുക്ക
ത്തെ ദിവസത്തിൽ യെശു നിന്നെ വിളിച്ച പറഞ്ഞു ഒരുത്തന
ദാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വന്നപാനം ചെ</lg><lg n="൩൮">യ്യട്ടെ✱ വെദവാക്യം പറഞ്ഞ പ്രകാരം എങ്കൽ വിശ്വസിക്കുന്ന
വനൊ അവന്റെ വയറ്റിൽനിന്ന ജീവനുള്ള വെള്ളത്തിന്റെ</lg><lg n="൩൯"> നദികൾ ഒഴുകും✱ (എന്നാൽ ഇതിനെ അവൻ തങ്കൽ വിശ്വസി
ക്കുന്നവർ പരിഗ്രഹിപ്പാനിരുന്ന ആത്മാവിനെ കുറിച്ച പറഞ്ഞു എ
ന്തെന്നാൽ യെശു ഇനിയും മഹത്വപ്പെട്ടിട്ടില്ലായ്ക കൊണ്ട ഇനിയും</lg><lg n="൪൦"> പരിശുദ്ധാത്മാവ കൊടുക്കപ്പെട്ടിരുന്നില്ല)✱ അതുകൊണ്ട പുരുഷാ
രത്തിൽ പലരും ൟ വചനത്തെ കെട്ടാറെ പറഞ്ഞു ഇവൻ ആ</lg><lg n="൪൧"> ദീൎഘദൎശിയാകുന്നു സത്യം✱ മറ്റു ചിലർ പറഞ്ഞു ഇവൻ ക്രിസ്തു
വാകുന്നു എന്നാൽ മറ്റു ചിലർ പറഞ്ഞു ക്രിസ്തു ഗലിലെയായിൽ</lg><lg n="൪൨"> നിന്ന വരുമൊ✱ ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ
ഇരുന്ന ബെതലഹെമെന്ന ഗ്രാമത്തിൽനിന്നും ക്രിസ്തു വരുന്നു എ</lg><lg n="൪൩">ന്ന വെദവാക്യം പറഞ്ഞിട്ടില്ലയൊ✱ അപ്രകാരം അവന്റെ നി</lg><lg n="൪൪">മിത്തമായിട്ട ജനങ്ങളിൽ ഒരു ഭിന്നത ഉണ്ടായി✱ അവരിൽ ചില
ൎക്കും അവനെ പിടിപ്പാൻ മനസ്സായിരുന്നു എങ്കിലും ഒരുത്തനും അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/256&oldid=177160" എന്ന താളിൽനിന്ന് ശേഖരിച്ചത്