താൾ:GaXXXIV1.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൬. അ. ൧൦൧

<lg n="">പുത്രന്റെ മാംസത്തെ ഭക്ഷിക്കയും അവന്റെ രക്തത്തെ പാനം
ചെയ്കയും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക നിങ്ങളിൽ ജീവനില്ല✱</lg><lg n="൫൨"> എന്റെ മാംസത്തെ ഭക്ഷിക്കയും എന്റെ രക്തത്തെ പാനം ചെ
യ്കയും ചെയ്യുന്നവന നിത്യജീവനുണ്ട ഞാൻ അവനെ ഒടുക്കത്തെ</lg><lg n="൫൫"> ദിവസത്തിങ്കൽ ഉയിൎത്തെഴുനീല്പിക്കയും ചെയ്യും✱ എന്തുകൊണ്ടെ
ന്നാൽ എന്റെ മാംസം ഭക്ഷണമാകുന്നു സത്യം എന്റെ രക്തം പാ</lg><lg n="൫൬">നീയവുമാകുന്നു സത്യം✱ എന്റെ മാംസത്തെ ഭക്ഷിക്കയും എന്റെ
രക്തത്തെ പാനം ചെയ്കയും ചെയ്യുന്നവൻ എങ്കലും ഞാൻ അവ</lg><lg n="൫൭">ങ്കലും വസിക്കുന്നു✱ ജീവനുള്ള പിതാവ എന്നെ അയച്ചതുപൊലെ
യും ഞാൻ പിതാവിനാൽ ജീവിക്കുന്നതുപൊലെയും എന്നെ ഭക്ഷി</lg><lg n="൫൮">ക്കുന്നവനായവനും എന്നാൽ ജീവിക്കും✱ ഇത സ്വൎഗ്ഗത്തിങ്കൽനിന്ന
ഇറങ്ങിവന്നിട്ടുള്ള അപ്പമാകുന്നു നിങ്ങളുടെ പിതാക്കന്മാർ മന്നായെ
ഭക്ഷിച്ചു മരിച്ചു എന്നപോലെ അല്ല ൟ അപ്പത്തെ ഭക്ഷിക്കുന്ന</lg><lg n="൫൯">വൻ എന്നെക്കും ജീവിക്കും✱ അവൻ കപ്പൎന്നഹൊമിൽ ഉപദെശി
ക്കുമ്പോൾ ൟ കാൎയ്യങ്ങളെ ദൈവ സഭയിൽ പറഞ്ഞു✱</lg>

<lg n="൬൦">ഇതുകൊണ്ട അവന്റെ ശിഷ്യന്മാരിൽ പലരും ഇതിനെ കെട്ടാ
റെ പറഞ്ഞു ഇത കഠിനമുള്ള വാക്കാകുന്നു ആൎക്ക അതിനെ കെൾ</lg><lg n="൬൧">പ്പാൻകഴിയും✱ എന്നാറെ യെശു തന്റെശിഷ്യന്മാർ അതിനായിട്ട
പിറുപിറുത്തു എന്ന തങ്കൽ അറിഞ്ഞിട്ട അവരൊടു പറഞ്ഞു ഇത</lg><lg n="൬൨"> നിങ്ങളെ വിരുദ്ധപ്പെടുത്തുന്നുവൊ✱എന്നാൽ മനുഷ്യ പുത്രൻ അ
വൻ മുമ്പെ ഇരുന്ന സ്ഥലത്തിലെക്ക കരെറുന്നതിനെ നിങ്ങൾ ക</lg><lg n="൬൩">ണ്ടാലൊ എന്ത✱ ജീവിപ്പിക്കുന്നത ആത്മാവാകുന്നു മാംസം ഒന്നിനും
പ്രയൊജനമാകുന്നില്ല ഞാൻ നിങ്ങളൊട പറയുന്ന വചനങ്ങൾ ത</lg><lg n="൬൪">ന്നെ ആത്മാവ ആകുന്നു ജീവനും ആകുന്നു✱ എന്നാലും നിങ്ങളിൽ
വെച്ച വിശ്വസിക്കാത്തവർ ചിലർ ഉണ്ട എന്തെന്നാൽ വിശ്വസി
ക്കാത്തവർ ഇന്നവരെന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്ന</lg><lg n="൬൫">വനെന്നും യെശു ആദിമുതൽ തന്നെ അറിഞ്ഞിരുന്നു✱ പിന്നെയും
അവൻ പറഞ്ഞു അതുകൊണ്ട എന്റെ പിതാവിനാൽ തനിക്ക നൽ
കപ്പെട്ടിരിക്കുന്നില്ല എങ്കിൽ ആൎക്കും എന്റെ അടുക്കൽ വരുവാൻ
കഴികയില്ല എന്ന ഞാൻ നിങ്ങളൊട പറഞ്ഞു✱</lg>

<lg n="൬൬">അന്ന മുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിന്നൊക്കം</lg><lg n="൬൭"> പൊയി പിന്നെ അവനൊടു കൂട സഞ്ചരിച്ചതുമില്ല✱ അപ്പൊൾ
യെശു ആ പന്ത്രണ്ടുപെരൊടു പറഞ്ഞു നിങ്ങൾക്കും പൊയ്ക്കള</lg><lg n="൬൮">വാൻ മനസ്സുണ്ടൊ✱ അപ്പൊൾ ശിമൊൻ പത്രൊസ അവനൊട ഉ
ത്തരമായിട്ട പറഞ്ഞു കൎത്താവെ ഞങ്ങൾ ആരുടെ അടുക്കൽ പൊ</lg><lg n="൬൯">കും നിനക്ക നിത്യജിവന്റെ വചനങ്ങൾ ഉണ്ട✱ നീ ജീവനുള്ള ദൈ
വത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു എന്ന ഞങ്ങൾ വിശ്വസിച്ചും</lg><lg n="൭൦"> അറിഞ്ഞും ഇരിക്കുന്നു✱ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു
ഞാൻ നിങ്ങളെ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തിട്ടില്ലയൊ എങ്കി</lg>


N2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/253&oldid=177157" എന്ന താളിൽനിന്ന് ശേഖരിച്ചത്