താൾ:GaXXXIV1.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൭. അ. ൧൫

<lg n="൭">ചൊദിപ്പിൻ എന്നാൽ നിങ്ങൾക്ക നൽകപ്പെടും അനെ ഷി
പ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ എന്നാൽ നിങ്ങൾക്ക
</lg><lg n="൮"> തുറക്കപ്പെടും✱ എന്തുകൊണ്ടെന്നാൽ ചൊദിക്കുന്നവന എല്ലാവ
ന്നും കിട്ടുന്നു അന്വെഷിക്കുന്നവനും കണ്ടെത്തുന്നു മുട്ടുന്നവന്ന തുറക്ക
</lg><lg n="൯">പ്പെടുകയുംചെയ്യും✱ അല്ലെങ്കിൽ നിങ്ങളിൽ യാതൊരു മനുഷ്യനെങ്കി
ലും തന്റെ പുത്രൻ തന്നൊട അപ്പം ചെദിച്ചാൽ അവന്ന ഒരുക
</lg><lg n="൧൦">ല്ലിനെ കൊടുക്കുമൊ✱ അവൻ ഒരു മത്സ്യത്തെ ചൊദിച്ചാലൊ
</lg><lg n="൧൧"> അവൻ അവന്ന ഒരു സൎപ്പത്തെ കൊടുക്കുമൊ✱ അതുകൊണ്ട
ദൊഷികളാകുന്ന നിങ്ങൾ നിങ്ങളുടെ പുത്രന്മാൎക്ക നല്ല ദാനങ്ങളെ
കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗത്തിങ്കലിരിക്കുന്നവനായ
നിങ്ങളുടെ പിതാവ തന്നൊട ചൊദിക്കുന്നവൎക്ക നന്മകളെ എത്ര
</lg><lg n="൧൨"> അധികം കൊടുക്കും✱ ആകയാൽ മനുഷ്യർ നിങ്ങൾക്ക എതെ
ല്ലാം കാൎയ്യങ്ങളെ ചെയ്യണമെന്ന നിങ്ങൾ ഇച്ശിക്കുന്നുവൊ നിങ്ങൾ
അവൎക്കും അപ്രകാരം തന്നെ ചെയ്വിൻ എന്തെന്നാൽ ഇത വെദപ്ര
മാണവും ദീൎഘദൎശികളുമാകുന്നു✱</lg>

<lg n="൧൩">ഇടുക്ക വാതിലിൽ കൂടി അകത്ത കടപ്പിൻ എന്തുകൊണ്ടെന്നാൽ
നാശത്തിലെക്ക കൊണ്ടുപൊകുന്ന വാതിൽ വീതിയുള്ളതും വഴി വി
സ്താരമുള്ളതും ആകുന്നു അതിൽ കൂടി അകത്ത പൊകുന്നവർ പല
</lg><lg n="൧൪">രും ഉണ്ട✱ എന്തെന്നാൽ ജീവങ്കലെക്ക കൊണ്ടുപൊകുന്ന വാതിൽ
ഇടുക്കുള്ളതും വഴി വിസ്താരം കുറഞ്ഞതും ആകുന്നു അതിനെ ക
ണ്ടെത്തുന്നവരും ചുരുക്കമാക്കുന്നു✱</lg>

<lg n="൧൫">കള്ള ദീൎഘദൎശിമാരിൽനിന്ന സൂക്ഷിച്ചുകൊൾവിൻ അവർ ആ
ടുകളുടെ ഉടുപ്പുകളൊടെ നിങ്ങളുടെ അടുക്കൽ വരുന്നു ഉള്ളിൽഅ
</lg><lg n="൧൬">വർ ബുഭുക്ഷയുള്ള ചെന്നായ്ക്കൾ അത്രെ ആകുന്നത✱ നിങ്ങൾ അവ
രെ അവരുടെ ഫലങ്ങളാൽ അറിയും മുള്ളുകളിൽനിന്ന മുന്തിരി
ങ്ങാപ്പഴങ്ങളെയും ഞെരിഞ്ഞിൽ മുള്ളുകളിൽനിന്ന അത്തിപ്പഴങ്ങ
</lg><lg n="൧൭">ളെയും പറിക്കുമാറുണ്ടൊ✱ അപ്രകാരം തന്നെ നല്ല വൃക്ഷമൊക്ക
യും നല്ല ഫലങ്ങളെ തരുന്നു എന്നാൽ ആകാത്ത വൃക്ഷം ആകാ
</lg><lg n="൧൮">ത്ത ഫലങ്ങളെ തരുന്നു✱ നല്ലവൃക്ഷത്തിന്ന ആകാത്ത ഫലങ്ങളെ
തരുവാനും ആകാത്ത വൃക്ഷത്തിന്ന നല്ല ഫലങ്ങളെ തരുവാനും
</lg><lg n="൧൯"> കഴികയില്ല✱ നല്ല ഫലങ്ങളെ തരാത്ത വൃക്ഷമെല്ലാം വെട്ട
</lg><lg n="൨൦">പ്പെട്ട അഗ്നിയിൽ ഇടപ്പെടുന്നു✱ അതുകൊണ്ട നിങ്ങൾ അവരെ
അവരുടെ ഫലങ്ങളാൽ അറിയും✱</lg>

<lg n="൨൧">സ്വൎഗ്ഗത്തിലിരിക്കുന്നവനായ എന്റെ പിതാവിന്റെ ഇഷ്ടത്തെ
ചെയ്യുന്നവനല്ലാതെ എന്നൊട കൎത്താവെ കൎത്താവെ എന്ന പറ
</lg><lg n="൨൨">യുന്നവനെല്ലാം സ്വൎഗ്ഗരാജ്യത്തിലെക്ക കടക്കയില്ല✱ ആ നാളിൽ
പലരും എന്നൊട പറയും കൎത്താവെ കൎത്താവെ ഞങ്ങൾ നിന്റെ
നാമത്തിൽ ദീൎഘദൎശനം പറകയും നിന്റെ നാമത്തിൽ പിശാ
ചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളര അത്ഭുതങ്ങ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/25&oldid=176929" എന്ന താളിൽനിന്ന് ശേഖരിച്ചത്