താൾ:GaXXXIV1.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ യൊഹന്നാൻ ൫. അ.

<lg n="">ക്കയും എന്നെ അയച്ചവങ്കൽ വിശ്വസിക്കയും ചെയ്യുന്നവന്ന നിത്യ
ജീവനുണ്ട ശിക്ഷ വിധിയിലെക്ക വരികയുമില്ല മരണത്തിൽനിന്ന</lg><lg n="൨൫"> ജീവങ്കലെക്കത്രെ കടന്നിരിക്കുന്നത✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിങ്ങളൊട പറയുന്നു മരിച്ചവർ ദൈവ പുത്രന്റെ ശബ്ദത്തെ
കെൾപ്പാനുള്ള സമയം വരുന്നു ഇപ്പൊളും ഇരിക്കുന്നു കെൾക്കുന്ന</lg><lg n="൨൬">വർ ജീവിക്കയും ചെയ്യും✱ എന്തെന്നാൽ എതുപ്രകാരം പിതാവി
ന തങ്കൽ തന്നെ ജീവൻ ഉണ്ടൊ അപ്രകാരം അവൻ പുത്രന്നും ത</lg><lg n="൨൭">ങ്കൽതന്നെ ജീവൻ ഉണ്ടാകുവാൻ കൊടുത്തിരിക്കുന്നു✱ അവൻ
മനുഷ്യന്റെ പുത്രനാകകൊണ്ട വിധിയെയും കൂടി നടത്തുവാൻ</lg><lg n="൨൮"> അവന്ന അധികാരത്തെ കൊടുക്കയും ചെയ്തു✱ ഇതിങ്കൽ ആശ്ചൎയ്യ
പ്പെടരുത അതെന്തുകൊണ്ടെന്നാൽ സമയം വരുന്നു അതിൽ പ്രെ
തക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദത്തെ കെൾക്ക</lg><lg n="൨൯">യും✱ നന്മകളെ ചെയ്തവർ ജീവന്റെ ഉയിൎപ്പിങ്കലെക്കും ദൊഷ
ങ്ങളെ ചെയ്തവർ ശിക്ഷവിധിയുടെ ഉയിൎപ്പിങ്കലെക്കും പുറപ്പെടു</lg><lg n="൩൦">കയും ചെയ്യും✱ എനിക്ക ഞാനായിട്ട തന്നെ ഒരു കാൎയ്യത്തെയും
ചെയ്വാൻ കഴികയില്ല ഞാൻ കെൾക്കുന്ന പ്രകാരം വിധിക്കുന്നു
എന്റെ വിധിയും നീതിയുള്ളതാകുന്നു എന്തുകൊണ്ടെന്നാൽ ഞാൻ
എന്റെ ഇഷ്ടത്തെ അല്ല എന്നെ അയച്ചവന്റെ ഇഷ്ടത്തെ അ
ത്രെ അന്വെഷിക്കുന്നതു✱</lg>

<lg n="൩൧">ഞാൻ എന്നെ കുറിച്ച തന്നെ സാക്ഷിപ്പെടുത്തിയാൽ എ</lg><lg n="൩൨">ന്റെ സാക്ഷി സത്യമായിട്ടുള്ളതല്ല✱ എന്നെ കുറിച്ച സാക്ഷിപ്പെ
ടുത്തുന്നവൻ മറ്റൊരുത്തനുണ്ട അവൻ എന്നെ കുറിച്ച സാ
ക്ഷിപ്പെടുത്തുന്ന സാക്ഷി സത്യമായിട്ടുള്ളതാകുന്നു എന്നും ഞാൻ</lg><lg n="൩൩"> അറിയുന്നു✱ നിങ്ങൾ യൊഹന്നാന്റെ അടുക്കൽ ആളയച്ചു അവൻ</lg><lg n="൩൪"> സത്യത്തിന്ന സാക്ഷി കൊടുക്കയും ചെയ്തു✱ എന്നാൽ ഞാൻ മ
നുഷ്യനിൽനിന്ന സാക്ഷിയെ കൈക്കൊള്ളുന്നില്ല എങ്കിലും നിങ്ങൾ
രക്ഷിക്കപ്പെടെണ്ടുന്നതിന്നായിട്ട ഞാൻ ൟ കാൎയ്യങ്ങളെ പറയു</lg><lg n="൩൫">ന്നു✱ അവൻ ജ്വലിക്കുന്നതായും പ്രകാശിക്കുന്നതായുമുള്ള ഒരു
വെളിച്ചമായിരുന്നു നിങ്ങൾ അവന്റെ പ്രകാശത്തിൽ കുറെ നെ</lg><lg n="൩൬">രത്തിന്ന ആനന്ദിപ്പാൻ ഇച്ശിച്ചിരുന്നു✱ എന്നാൽ എനിക്ക യൊ
ഹന്നാന്റെതിനെക്കാളും എറ്റവും അധികം സാക്ഷിയുണ്ട എന്തു
കൊണ്ടെന്നാൽ പിതാവ എനിക്ക നിവൃത്തിയാക്കുവാൻ തന്ന ക്രിയ
കളായി ഞാൻ ചെയ്യുന്ന ക്രിയകൾ തന്നെ പിതാവ എന്നെ അ</lg><lg n="൩൭">യച്ചു എന്ന എന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നു✱ വിശെഷിച്ചും എ
ന്നെ അയച്ച പിതാവ താൻ തന്നെ എന്നെ കുറിച്ച സാക്ഷിപ്പെടു
ത്തി നിങ്ങൾ ഒരുനാളും അവന്റെ ശബ്ദത്തെ കെട്ടിട്ടുമില്ല അ</lg><lg n="൩൮">വന്റെ സ്വരൂപത്തെ കണ്ടിട്ടുമില്ല✱ വിശെഷിച്ചും നിങ്ങൾക്ക അ
വന്റെ വചനം നിങ്ങളിൽ വസിച്ചിരിക്കുന്നില്ല അതെന്തുകൊണ്ടെ
ന്നാൽ അവൻ ആരെ അയച്ചുവൊ അവനെ നിങ്ങൾ വിശ്വസിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/248&oldid=177152" എന്ന താളിൽനിന്ന് ശേഖരിച്ചത്