താൾ:GaXXXIV1.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൪. അ. ൯൧

<lg n="൪">എന്നാൽ അവൻ ശമറിയായിൽ കൂടി പൊകെണ്ടുന്നതായിരുന്നു✱</lg><lg n="൫"> അപ്പൊൾ അവൻ യാക്കൊബ തന്റെ പുത്രനായ യൊസെഫിന്ന
കൊടുത്തിട്ടുള്ള നിലത്തിന്റെ അരികെ ശൂക്കാർ എന്ന പെരായി</lg><lg n="൬"> ശമറിയായിലുള്ളൊരു നഗരത്തിലെക്ക വരുന്നു✱ വിശെഷിച്ചും
അവിടെ യാക്കൊബിന്റെ കിണറുണ്ടായിരുന്നു ആകയാൽ യെശു
വഴിഗമനംകൊണ്ട പരിശ്രമപ്പെട്ടവനായി കിണറിന്റെ അരികെ
അപ്രകാരം ഇരുന്നു അപ്പൊൾ എകദെശം ആറാം മണി നെരമാ</lg><lg n="൭">യിരുന്നു✱ ശമറിയായിലുള്ള ഒരു സ്ത്രീ വെള്ളം കൊരുവാനായി
ട്ടു വരുന്നു യെശു അവളൊട പറയുന്നു എനിക്ക കുടിപ്പാൻ</lg><lg n="൮"> തരിക✱ (എന്തെന്നാൽ അവന്റെ ശിഷ്യന്മാർ ഭക്ഷണ സാധ</lg><lg n="൯">നങ്ങളെ കൊള്ളുവാനായിട്ട നഗരത്തിലെക്ക പൊയിരുന്നു)✱ അ
പ്പൊൾ ശമറിയക്കാരത്തി എന്ന സ്ത്രീ അവനൊടു പറയുന്നു ഒരു
യെഹൂദനാകുന്ന നീ ഒരു ശമറിയക്കാരത്തിയാകുന്ന എന്നൊട പാ
നീയത്തെ ചൊദിക്കുന്നത എങ്ങിനെ എന്തെന്നാൽ യെഹൂദന്മാർ</lg><lg n="൧൦"> ശമറിയക്കാരൊടു വ്യാപാരം ചെയ്യുമാറില്ല✱ യെശു ഉത്തരമായിട്ട അ
വളൊട പറഞ്ഞു നീ ദൈവത്തിന്റെ ദാനത്തെയും കുടിപ്പാൻ എ
നിക്ക തരിക എന്ന നിന്നൊട പറയുന്നവൻ ആരാകുന്നു എന്നുള്ള
തിനെയും അറിഞ്ഞിരുന്നു എന്ന വരികിൽ നീ തന്നെ അവനൊ
ട യാചിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക തരികയും ചെ</lg><lg n="൧൧">യ്യുമായിരുന്നു✱ സ്ത്രീ അവനൊടു പറയുന്നു കൎത്താവെ നിനക്ക കൊ
രുന്ന പാത്രമില്ലല്ലൊ കിണറും ആഴമുള്ളതാകുന്നു അതുകൊണ്ട നി</lg><lg n="൧൨">നക്ക എവിടെനിന്ന ജീവനുള്ള വെള്ളമുണ്ട✱ ൟ കിണറിനെ ഞ
ങ്ങൾക്ക തന്നിട്ടുള്ള ഞങ്ങളുടെ പിതാവായ യാക്കൊബിനെക്കാൾ നീ
ശ്രെഷ്ഠനാകുന്നുവൊ അവൻ തന്നെയും അവന്റെ മക്കളും അവ</lg><lg n="൧൩">ന്റെ മൃഗജന്തുക്കളും അതിൽനിന്ന കുടിച്ചിരുന്നു✱ യെശു ഉത്തര
മായിട്ട അവളൊട പറഞ്ഞു ൟ വെള്ളത്തിൽനിന്ന ആരെങ്കിലും</lg><lg n="൧൪"> കുടിച്ചാൽ പിന്നെയും ദാഹിക്കും✱ എന്നാൽ ആരെങ്കിലും ഞാൻ
കൊടുക്കുന്ന വെള്ളത്തിൽനിന്ന കുടിച്ചാൽ എന്നന്നെക്കും ദാ
ഹിക്കയില്ല ഞാൻ അവന്ന കൊടുക്കുന്ന വെള്ളം അവങ്കൽ നി
ത്യ ജീവങ്കലെക്കു പൊങ്ങി വരുന്ന വെള്ളത്തിന്റെ ഒരു ഉറവാ</lg><lg n="൧൫">കും✱ സ്ത്രീ അവനൊടു പറയുന്നു കൎത്താവെ എനിക്ക ദാഹിക്കാതെ
യും ഞാൻ ഇവിടെ കൊരുവാൻ വരാതെയും ഇരിക്കെണ്ടുന്നതി</lg><lg n="൧൬">ന എനിക്ക ൟ വെള്ളം തരെണം✱ യെശു അവളൊടു പറയുന്നു</lg><lg n="൧൭"> നീ പൊയി നിന്റെ ഭൎത്താവിനെ വിളിച്ച ഇവിടെ വരിക✱ സ്ത്രീ
ഉത്തരമായിട്ട പറഞ്ഞു എനിക്ക ഭൎത്താവില്ല യെശു അവളൊടു പ</lg><lg n="൧൮">റഞ്ഞു നീ എനിക്ക ഭൎത്താവില്ലെന്ന പറഞ്ഞതനന്ന✱ എന്തുകൊ
ണ്ടെന്നാൽ നിനക്ക അഞ്ചഭൎത്താക്കന്മാർ ഉണ്ടായിട്ട ഇപ്പൊൾ നി</lg><lg n="൧൯">നക്കുള്ളവൻ നിന്റെ ഭൎത്താവല്ല നീ പറഞ്ഞത സത്യം✱ സ്ത്രീ അ
വനൊടു പറയുന്നു കൎത്താവെ നീ ഒരു ദീൎഘദൎശിയാകുന്നു എന്ന</lg>


M

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/243&oldid=177147" എന്ന താളിൽനിന്ന് ശേഖരിച്ചത്