താൾ:GaXXXIV1.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ യൊഹന്നാൻ ൧. അ.

<lg n="">യിരുന്നു എന്തുകൊണ്ടെന്നാൽ അവൻ എന്റെ മുമ്പനായിരുന്നു✱</lg><lg n="൧൬"> വിശെഷിച്ചും അവന്റെ പരിപൂൎണ്ണതയിൽനിന്ന നാമെല്ലാവരും കൃ</lg><lg n="൧൭">പക്കു വെണ്ടി കൃപയെയും പരിഗ്രഹിച്ചു✱ എന്തുകൊണ്ടെന്നാൽ വെ
ദപ്രമാണം മൊശയാൽ നൽകപ്പെട്ടു എന്നാൽ കൃപയും സത്യവും</lg><lg n="൧൮"> യെശു ക്രിസ്തുവിനാൽ ഉണ്ടായി✱ ഒരുത്തനും ദൈവത്തെ ഒരുനാ
ളും കണ്ടിട്ടില്ല പിതാവിന്റെ മടിയിലിരിക്കുന്ന എക ജാതനായു
ള്ള പുത്രനായവൻ അവനെ അറിയിച്ചു✱</lg>

<lg n="൧൯">പിന്നെ നീ ആരാകുന്നു എന്ന യൊഹന്നാനൊട ചൊദിക്കെണ്ടു
ന്നതിന്നായിട്ട യെഹൂദന്മാർ യെറുശലമിൽനിന്ന ആചാൎയ്യന്മാരെ
യും ലെവിയക്കാരെയും അയച്ചപ്പൊൾ അവന്റെ സാക്ഷി ഇതാ</lg><lg n="൨൦">കുന്നു✱ എന്നാൽ അവൻ അനുസരിച്ചു അല്ലെന്ന പറഞ്ഞതുമില്ല</lg><lg n="൨൧"> ഞാൻ ക്രിസ്തുവല്ല എന്നത്രെ അനുസരിച്ചത✱ എന്നാറെ അവർ
അവനൊടു ചൊദിച്ചു പിന്നെ എന്ത നീ എലിയായൊ ഞാനല്ല
എന്ന അവൻ പറകയും ചെയ്യുന്നു നീ ആ ദീീൎഘദൎശിയൊ അല്ല</lg><lg n="൨൨"> എന്ന അവൻ ഉത്തരം പറകയും ചെയ്തു✱ അപ്പൊൾ അവർ അ
വനൊട പറഞ്ഞു നീ ആരാകുന്നു ഞങ്ങൾ ഞങ്ങളെ അയച്ചവരൊ
ട ഒരു ഉത്തരം പറയെണ്ടുന്നതിന്ന നീ നിന്നെ കുറിച്ചു തന്നെ</lg><lg n="൨൩"> എന്ത പറയുന്നു✱ എശായ ദീൎഘദൎശി പറഞ്ഞപ്രകാരം കൎത്താ
വിന്റെ വഴിയെ നെരെ ആക്കുവിൻ എന്ന വനത്തിങ്കൽ ശബ്ദി
ന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്ന അവൻ പറഞ്ഞു✱</lg><lg n="൨൪"> വിശെഷിച്ചും അയക്കപ്പെട്ടവർ പറിശന്മാരിൽനിന്നുള്ളവരായിരു</lg><lg n="൨൫">ന്നു✱ പിന്നെ അവർ അവനൊടു ചൊദിച്ചു നീ ക്രിസ്തുവെങ്കിലും എ
ലിയാ എങ്കിലും ആ ദീൎഘദൎശി എങ്കിലും അല്ല എങ്കിൽ പിന്നെ നീ</lg><lg n="൨൬"> എന്തിന ബപ്തിസ്മപ്പെടുത്തുന്നു എന്ന അവനൊട പറഞ്ഞു✱ യൊ
ഹന്നാൻ അവരൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ വെള്ളംകൊ
ണ്ട ബപ്തിസപ്പെടുത്തുന്നു എന്നാൽ ഒരുത്തൻ നിങ്ങളുടെ ഇടയിൽ</lg><lg n="൨൭"> നില്ക്കുന്നുണ്ട അവനെ നിങ്ങൾ അറിയുന്നില്ല✱ അവൻ എന്റെ
പിന്നാലെ വന്നിട്ട എന്റെ മുമ്പായി ഭവിച്ചവൻ ആകുന്നു അവ
ന്റെ ചെരിപ്പുകളുടെ വാറിനെ അഴിപ്പാൻ ഞാൻ യൊഗ്യനല്ല✱</lg><lg n="൨൮"> ൟ കാൎയ്യങ്ങൾ യൊർദാന്റെ അക്കരെ ബെതബാറയിൽ യൊ
ഹന്നാൻ ബപ്തിസ്മപ്പെടുത്തികൊണ്ടിരുന്ന സ്ഥലത്ത ഉണ്ടായി✱</lg>

<lg n="൨൯">പിറ്റെ ദിവസം യൊഹന്നാൻ യെശു തന്റെ അടുക്കൽ വരു
ന്നതിനെ കണ്ടിട്ട പറയുന്നു കണ്ടാലും ലൊകത്തിന്റെ പാപത്തെ</lg><lg n="൩൦">നീക്കികളയുന്ന ദൈവത്തിന്റെ കുഞ്ഞാട✱ എനിക്കു മുമ്പനായിതീൎന്ന
ഒരു പുരുഷൻ എന്റെ പിന്നാലെ വരുന്നു എന്ന ഞാൻ ആരെ
കുറിച്ച സംസാരിച്ചുവൊ അവൻ ഇവനാകുന്നു എന്തുകൊണ്ടെന്നാൽ</lg><lg n="൩൧"> അവൻ എന്റെ മുമ്പനായിരുന്നു✱ ഞാനും അവനെ അറിഞ്ഞി
ല്ല എങ്കിലും അവൻ ഇസ്രാഎലിന്ന പ്രസിദ്ധപ്പെട്ടു തീരെണ്ടുന്നതി
ന്നായിട്ട അതുകൊണ്ട ഞാൻ വെള്ളത്താൽ ബപ്തിസ്മ ചെയ്തു കൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/236&oldid=177140" എന്ന താളിൽനിന്ന് ശേഖരിച്ചത്