താൾ:GaXXXIV1.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ ലൂക്കൊസ ൨൪ അ

<lg n="൩൯">കുന്നു✱ ഞാൻ തന്നെ ആകുന്നു എന്ന എന്റെ കൈകളെയും എ
ന്റെ പാദങ്ങളെയും നൊക്കുവിൻ എന്നെ തൊട്ടു നൊക്കുവിൻ
എനിക്ക ഉണ്ടെന്ന നിങ്ങൾ കാണുന്നതുപൊലെ ഒരു ആത്മാവിന്ന</lg><lg n="൪൦"> മാംസവും അസ്ഥികളും ഇല്ലല്ലൊ✱ ഇപ്രകാരം പറഞ്ഞതിന്റെ
ശെഷം അവൎക്ക അവൻ തന്റെ കൈകളെയും പാദങ്ങളെയും കാ</lg><lg n="൪൧">ണിക്കയും ചെയ്തു✱ എന്നാറെ അവർ സന്തൊഷം കൊണ്ട പിന്നെ
യും വിശ്വസിക്കാതെ ആശ്ചൎയ്യപ്പെട്ടിരിക്കുമ്പൊൾ അവൻ അവരൊ</lg><lg n="൪൨">ട പറഞ്ഞു ആഹാരം വല്ലതും ഇവിടെ നിങ്ങൾക്ക ഉണ്ടൊ✱ എന്നാ</lg><lg n="൪൩">റെ അവർ അവന്ന വറുത്ത മീനിന്റെയും തെൻകട്ടയുടെയും ഓ
രൊ ഖണ്ഡത്തെ കൊടുത്തു✱ അവൻ വാങ്ങി അവരുടെ മുമ്പാകെ </lg><lg n="൪൪"> ഭക്ഷിക്കയും ചെയ്തു✱ പിന്നെ അവൻ അവരൊട പറഞ്ഞു മൊ
ശയുടെ വെദപ്രമാണത്തിലും ദീൎഘദൎശികളിലും സംകീൎത്തനങ്ങളി
ലും എന്നെ കുറിച്ച എഴുതപ്പെട്ടിരിക്കുന്ന കാൎയ്യങ്ങളൊക്കയും നിവൃ
ത്തിക്കെണ്ടുന്നതാകുന്നു എന്ന ഞാൻ നിങ്ങളൊടു കൂടെ തന്നെ ഇ
രുന്നപ്പൊൾ നിങ്ങളൊട സംസാരിച്ച വചനങ്ങൾ ഇവ തന്നെ ആ</lg><lg n="൪൫">കുന്നു✱ അപ്പൊൾ വെദവാക്യങ്ങളെ തിരിച്ചറിയെണ്ടുന്നതിന്നായി</lg><lg n="൪൬">ട്ട അവൻ അവരുടെ ബുദ്ധിയെ തുറന്നു✱ അവരൊട പറഞ്ഞു ഇ
പ്രകാരം എഴുതപ്പെട്ടിരിക്കുന്നു ഇപ്രകാരവും ക്രിസ്തു കഷ്ടമനുഭവി
ക്കയും മൂന്നാം ദിവസത്തിൽ മരിച്ചവരിൽനിന്ന ഉയൎന്നെഴുനീല്ക്ക</lg><lg n="൪൭">യും✱ യെറുശലമിങ്കൽ തുടങ്ങി സകല ജാതികളുടെ ഇടയിലും അവ
ന്റെ നാമത്തിൽ അനുതാപവും പാപമൊചനവും പ്രസംഗിക്കപ്പെ</lg><lg n="൪൮">ടുകയും ചെയ്യെണ്ടുന്നതായിരുന്നു✱ വിശെഷിച്ച നിങ്ങൾ ൟ കാ</lg><lg n="൪൯">ൎയ്യങ്ങൾക്ക സാക്ഷികളാകുന്നു✱ എന്നാൽ കണ്ടാലും ഞാൻ എന്റെ
പിതാവിന്റെ വാഗ്ദത്തെ നിങ്ങളുടെ മെലെ അയക്കുന്നു എ
ങ്കിലും നിങ്ങൾ ഉയരത്തിൽനിന്ന ശക്തികൊണ്ട ധരിക്കപ്പെടുവൊള
ത്തിന്ന യെറുശലം നഗരത്തിൽ പാൎപ്പിൻ✱</lg>

<lg n="൫൦"> പിന്നെ അവൻ അവരെ ബതാനിയായൊളം പുറത്ത കൂട്ടികൊ
ണ്ടപൊയി തന്റെ കൈകളെ ഉയൎത്തി അവരെ അനുഗ്രഹിക്കയും</lg><lg n="൫൧"> ചെയ്തു✱ വിശെഷിച്ച ഉണ്ടായത എന്തെന്നാൽ അവൻ അവരെ
അനുഗ്രഹിക്കുമ്പൊൾ അവൻ അവരിൽനിന്ന പിരിയപ്പെടുക</lg><lg n="൫൨">യും സ്വൎഗ്ഗത്തിങ്കലെക്ക മെല്പട്ട കൊണ്ടുപൊകപ്പെടുകയും ചെയ്തു✱ എ
ന്നാറെ അവർ അവനെ വന്ദിച്ചുകൊണ്ട മഹാ സന്തൊഷത്തൊ</lg><lg n="൫൩">ടു കൂടി യെറുശലമിലെക്ക തിരിച്ചുചെന്നു✱ എല്ലായ്പൊഴും ദൈവാ
ലയത്തിൽ ദൈവത്തെ സ്തുതിക്കയും പുകഴ്ത്തുകയും ചെയ്തു കൊണ്ട
ഇരുന്നു ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/232&oldid=177136" എന്ന താളിൽനിന്ന് ശേഖരിച്ചത്