താൾ:GaXXXIV1.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൪ അ ൮൧

<lg n="">ത്തിൽ ചില സ്ത്രീകളും ഞങ്ങളെ ഭ്രമിപ്പിച്ചു. അവർ പ്രഭാതകാലത്ത</lg><lg n="൨൩"> പ്രെതക്കല്ലറയുടെ അടുക്കൽ ആയിരുന്നു✱ അവന്റെ ശരീരത്ത
കാണായ്കകൊണ്ട അവർ വന്ന അവൻ ജീവിച്ചിരിക്കുന്നു എന്ന
പറയുന്ന ദൈവദൂതന്മാരുടെ ഒരു ദൎശനത്തെ കണ്ടുയെന്ന പറക</lg><lg n="൨൪">യും ചെയ്തു✱ അപ്പൊൾ ഞങ്ങളൊടു കൂടി ഉണ്ടായിരുന്നവരിൽ ചി
ലർ പ്രെതക്കല്ലറയുടെ അടുക്കൽ ചെന്ന സ്ത്രീകൾ പറഞ്ഞ പ്രകാ</lg><lg n="൨൫">രം തന്നെ കണ്ടെത്തി അവർ അവനെ കണ്ടില്ല താനും✱ അപ്പൊൾ
അവൻ അവരൊട പറഞ്ഞു ദിൎഘദൎശിമാർ പറഞ്ഞിട്ടുള്ള കാ
ൎയ്യങ്ങളെ ഒക്കയും വിശ്വസിക്കുന്നതിന്ന മൂഢന്മാരായും മന്ദഹൃദ</lg><lg n="൨൬">യമുള്ളവരായുമുള്ളൊരെ✱ ക്രിസ്തു ഇപ്രകാരം കഷ്ടമനുഭവിക്കയും ത
ന്റെ മഹത്വത്തിലെക്ക പ്രവെശിക്കയും ചെയ്യെണ്ടുന്നതായിരു</lg><lg n="൨൭">ന്നില്ലയൊ✱ പിന്നെ അവൻ മൊശയിൽനിന്നും സകല ദീൎഘദൎശി
കളിൽനിന്നും തുടങ്ങി സകല വെദവാക്യങ്ങളിലും തന്നെ കുറിച്ചുള്ള</lg><lg n="൨൮"> കാൎയ്യങ്ങളെ അവരൊട വിസ്തരിച്ച പറകയും ചെയ്തു✱ പിന്നെ അ
വർ പൊകുന്ന ഗ്രാമത്തിന്ന സമീപിച്ച അപ്പൊൾ അവൻ അപ്പു</lg><lg n="൨൯">റം പൊകുന്നു എന്നപൊലെ നടിച്ചു✱ എന്നാറെ അവർ അവനെ
നിൎബന്ധിച്ച പറഞ്ഞു ഞങ്ങളൊടു കൂടെ പാൎക്കെണം സന്ധ്യാകാല
മായല്ലൊ നെരവും അസ്തമിപ്പാറായി അവൻ അവരൊടു കൂടി പാ</lg><lg n="൩൦">ൎപ്പാൻ അകത്ത ചെല്ലുകയും ചെയ്തു✱ പിന്നെ ഉണ്ടായത എന്തെ
ന്നാൽ അവൻ അവരൊടു കൂടി ഭക്ഷണത്തിന്നിരിക്കുമ്പൊൾ അ
വൻ അപ്പത്തെ എടുത്ത സ്തൊത്രം ചെയ്തു മുറിച്ച അവൎക്ക കൊടുക്ക</lg><lg n="൩൧">യും ചെയ്തു✱ അപ്പൊൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു അവർ
അവനെ അറികയും ചെയ്തു എന്നാറെ അവൻ അവരിൽനിന്ന അ</lg><lg n="൩൨"> പ്രത്യക്ഷനായി✱ അപ്പൊൾ അവർ തമ്മിൽ പറഞ്ഞു അവൻ വഴി
യിൽ നമ്മൊടു കൂടി സംസാരിക്കുമ്പൊളും വെദവാക്യങ്ങളെ നമുക്ക
തെളിയിക്കുമ്പൊളും നമ്മുടെ ഉളളിൽ നമ്മുടെ മനസ്സ ജ്വലിച്ചിരുന്നി</lg><lg n="൩൩">ല്ലയൊ✱ വിശെഷിച്ചും അവർ ആ സമയത്ത തന്നെ എഴുനീറ്റ
യെറുശലമിലെക്ക തിരിച്ചുപൊന്ന പതിനൊന്ന ആളുകളും അവ</lg><lg n="൩൪">രൊടു കൂടിയുള്ളവരും✱ കൎത്താവ സത്യമായിട്ട ഉയൎന്നെഴുനീറ്റു
എന്നും ശിമൊന്ന പ്രത്യക്ഷനായി എന്നും പറഞ്ഞ ഒന്നിച്ച കൂടി</lg><lg n="൩൫">യതിനെ കണ്ടു✱ തങ്ങളും വഴിയിൽ ഉണ്ടായ കാൎയ്യങ്ങളെയും അപ്പ
ത്തെ മുറിക്കുമ്പൊൾ അവൻ തങ്ങൾക്ക അറിയപ്പെട്ട പ്രകാരവും
അറിയിക്കയും ചെയ്തു✱</lg>

<lg n="൩൬"> അവർ ൟ കാൎയ്യങ്ങളെ സംസാരിച്ചു കൊണ്ടിരിക്കുമ്പൊൾ
യെശുവും അവരുടെ മദ്ധ്യെ നിന്നെ അവരൊട നിങ്ങൾക്ക സമാ</lg><lg n="൩൭">ധാനമുണ്ടായ്വരട്ടെ എന്ന പറഞ്ഞു✱ എന്നാറെ അവർ വിരണ്ട ഭ</lg><lg n="൩൮">യപ്പെട്ട തങ്ങൾ ഒരു ആത്മാവിനെ കണ്ടുയെന്ന നിരൂപിച്ചു✱ അ
പ്പൊൾ അവൻ അവരൊട പറഞ്ഞു നിങ്ങൾ എന്തിനെ ചഞ്ചല
പ്പെടുന്നു എന്തിന്ന നിങ്ങളുടെ ഹൃദയങ്ങളിലും വിചാരങ്ങൾ ഉണ്ടാ</lg>

K

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/231&oldid=177135" എന്ന താളിൽനിന്ന് ശേഖരിച്ചത്