താൾ:GaXXXIV1.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ ലൂക്കൊസ ൨൪ അ

<lg n="൭">യായിലിരുന്നപ്പൊൾ തന്നെ നിങ്ങളൊട✱ മനുഷ്യന്റെ പുത്രൻ
പാപികളായ മനുഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുകയും കുരി
ശിൽ തറക്കപ്പെടുകയും മൂന്നാം ദിവസത്തിൽ പിന്നെയും ഉയൎന്നെ
ഴുന്നീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്ന അവൻ പറഞ്ഞപ്രകാരം</lg><lg n="൨"> ഓൎത്തുകൊൾവിൻ✱ അപ്പൊൾ അവർ അവന്റെ വചനങ്ങളെ</lg><lg n=" ൯"> ഓൎത്തു✱ പ്രെതക്കല്ലറയെ വിട്ട തിരിച്ചു പൊന്ന ൟ കാൎയ്യങ്ങളെ
ഒക്കയും പതിനൊന്ന ആളുകളൊടും ശെഷമെല്ലാവരൊടും അറി</lg><lg n="൧൦">യിക്കയും ചെയ്തു✱ വിശെഷിച്ച ൟ കാൎയ്യങ്ങളെ അപ്പൊസ്തൊല
ന്മാരൊട പറഞ്ഞവർ മഗ്ദലെനെ മറിയ എന്നവളും യൊഹന്നാ
എന്നവളും യാക്കൊബിന്റെ മാതാവായ മറിയ എന്നവളും അവ</lg><lg n="൧൧">രൊടു കൂടിയുള്ള മറ്റ സ്ത്രീകളും ആയിരുന്നു✱ എന്നാറെ അവരു
ടെ വാക്കുകൾ അവൎക്ക വ്യൎത്ഥ വൎത്തമാനങ്ങളെന്നപൊലെ കാണ</lg><lg n="൧൨">പ്പെട്ടു അവർ ഇവരെ വിശ്വസിച്ചതുമില്ല✱ അപ്പൊൾ പത്രൊസ എ
ഴുനീറ്റ പ്രെതക്കല്ലറയുടെ അടുക്കലെക്ക ഓടിച്ചെന്ന കുനിഞ്ഞനൊ
ക്കി ശീലകൾ വെറിട്ട കിടക്കുന്നതിനെ കണ്ടു ഉണ്ടായതിങ്കൽ തങ്കൽ
ആശ്ചൎയ്യപ്പെട്ടുകൊണ്ട പൊകയും ചെയ്തു✱</lg>

<lg n="൧൩"> പിന്നെ കണ്ടാലും ആ ദിവസത്തിൽ തന്നെ അവരിൽ രണ്ടാൾ
യെറുശലമിൽനിന്ന അറുവത സ്ഥാദി വഴി ദൂരമായിരിക്കുന്ന എമ്മ
യുസെന്ന പെരുള്ളൊരുഗ്രാമത്തിലെക്ക പൊകുന്നവരായിരുന്നു✱</lg><lg n="൧൪"> അപ്പൊൾ ൟ ഉണ്ടായിട്ടുള്ള സകല കാൎയ്യങ്ങളെയും കുറിച്ച അവർ</lg><lg n="൧൫"> തമ്മിൽ സംസാരിച്ചു✱ അവർ തമ്മിൽ സംസാരിക്കയും വ്യവഹരിക്ക
യും ചെയ്യുമ്പൊൾ ഉണ്ടായത എന്തെന്നാൽ യെശുവും സമീപിച്ച അ</lg><lg n="൧൬">വരൊടു കൂടി നടന്നു✱ എന്നാറെ അവർ അവനെ അറിയാതെ</lg><lg n="൧൭"> ഇരിപ്പാനായിട്ട അവരുടെ കണ്ണുകൾ അടക്കപ്പെട്ടിരുന്നു✱ പിന്നെ
അവൻ അവരൊട പറഞ്ഞു നിങ്ങൾ വഴി നടന്ന തമ്മിൽ സംസാ
രിക്കയും ദുഃഖപ്പെടുകയും ചെയ്യുന്ന ൟ വചനങ്ങൾ എന്താകുന്നു✱</lg><lg n="൧൮"> കലിയൊപ്പ എന്ന പെരുള്ളവനായി അവരിൽ ഒരുത്തൻ അവ
നൊട ഉത്തരമായിട്ട പറഞ്ഞു നീ മാത്രം യെറുശലമിൽ ഒരു പര
ദെശിയായി ൟ നാളുകളിൽ അവിടെ ഉണ്ടായ കാൎയ്യങ്ങളെ അറി</lg><lg n="൧൯">യാതെ ഇരിക്കുന്നുവൊ✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു
എത കാൎയ്യങ്ങൾ അവർ അവനൊട പറഞ്ഞു ദൈവത്തിന്റെയും
സകല ജനത്തിന്റെയും മുമ്പാകെ പ്രവൃത്തിയിലും വചനത്തിലും
ശക്തിയുളെളാരു ദീൎഘദൎശിയായിരുന്ന നസ്രായക്കാരൻ യെശുവി</lg><lg n="൨൦">നെ സംബന്ധിച്ച കാൎയ്യങ്ങളും✱ നമ്മുടെ പ്രധാനാചാൎയ്യന്മാരും പ്ര
മാണികളും അവനെ മരണവിധിയിലെക്ക എല്പിക്കയും കുരിശിൽ</lg><lg n="൨൧"> തറക്കയും ചെയ്ത പ്രകാരവും ആകുന്നു✱ ഇസ്രാഎലി ഉദ്ധാര
ണം ചെയ്വാനിരിക്കുന്നവൻ അവൻ ആകുന്നു എന്നത്രെ ഞങ്ങൾ
പ്രമാണിച്ചിരുന്നത ഇതൊക്കയും കൂടാതെ ൟ കാൎയ്യങ്ങൾ ഉണ്ടാ</lg><lg n="൨൨">യിട്ടും ഇന്ന മൂന്നാം ദിവസമാകുന്നു✱ അത്രയുമല്ല ഞങ്ങളുടെ കൂട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/230&oldid=177134" എന്ന താളിൽനിന്ന് ശേഖരിച്ചത്