താൾ:GaXXXIV1.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൬. അ. ൧൩

<lg n="">മനുഷ്യൎക്കല്ല രഹസ്യത്തിങ്കലിരിക്കുന്ന നിന്റെ പിതാവിന്ന അ
</lg><lg n="൧൮">ത്രെ കാണപ്പെടുവാനായ്കൊണ്ടാകുന്നു✱ എന്നാർ രഹസ്യത്തിങ്കൽ
കാണുന്നവനായ നിന്റെ പിതാവ നിനക്ക പരസ്യമായി പ്രതി
ഫലം നൽകും✱</lg>

<lg n="൧൯">ഭൂമിയിങ്കൽ നിങ്ങൾക്ക നിക്ഷെപങ്ങളെ സംഗ്രഹിക്കുരുത അ
വിടെ ഒറപ്പുഴുവും തുരുമ്പും കെടുക്കുന്നു അവിടെ കള്ളന്മാർ തുര
</lg><lg n="൨൦">ന്ന മൊഷ്ടിക്കയും ചെയ്യുന്നു✱ എന്നാൽ സ്വൎഗ്ഗത്തിങ്കൽ നിങ്ങൾ
ക്ക നിക്ഷെപങ്ങളെ സംഗ്രഹിപ്പിൻ അവിടെ ഒറപ്പുഴുവെങ്കിലും തു
രുമ്പെങ്കിലും കെടുക്കുന്നില്ല അവിടെ കള്ളന്മാർ തുരന്നമൊഷ്ടിക്ക
</lg><lg n="൨൧">യും ചെയ്യുന്നില്ല✱ എന്തുകൊണ്ടെന്നാൽ നിങ്ങളുടെ നിക്ഷെപം എ
വിടെ ഇരിക്കുന്നുവൊ അവിടെ നിങ്ങളുടെ ഹൃദയവും ഇരിക്കും✱</lg>

<lg n="൨൨">ശരീരത്തിന്റെ ദീപം കണ്ണാകുന്നു അതുകൊണ്ട നിന്റെ കണ്ണ
നിൎമ്മലമാകുന്നു എങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിക്ക
</lg><lg n="൨൩">പ്പെട്ടതാകും✱ എന്നാൽ നിന്റെ കണ്ണ ദൊഷമുള്ളതാകുന്നു എ
ങ്കിൽ നിന്റെ ശരീരം മുഴുവനും അന്ധകാരമുള്ളതാകും അതുകൊ
ണ്ട നിങ്കലുള്ള പ്രകാശം അന്ധകാരമാകുന്നു എങ്കിൽ ആ അന്ധകാ
രം എത്രയും വലിയതാകുന്നു✱</lg>

<lg n="൨൪">യാതൊരുത്തന്നും രണ്ടു യജമാനന്മാരെ സെവിപ്പാൻ കഴികയി
ല്ല എന്തുകൊണ്ടെന്നാൽ അവൻ ഒരുത്തനെപകച്ച മറ്റവനെ സ്നെ
ഹിക്കും അല്ലെങ്കിൽ ഒരുത്തനൊട ചെൎന്ന മറ്റവനെ നിന്ദിക്കും നി
</lg><lg n="൨൫">ങ്ങൾക്ക ദൈവത്തെയും ധനത്തെയും സെവിപ്പാൻകഴികയില്ല✱ അ
തുകൊണ്ട ഞാൻ നിങ്ങളൊട പറയുന്നു നിങ്ങൾ എതിനെ ഭക്ഷിക്കെ
ണ്ടു എന്നൊ എതിനെ കുടിക്കെണ്ടു എന്നൊ നിങ്ങളുടെ ദെഹിയെ
കുറിച്ചെങ്കിലും എതിനെ ധരിക്കെണ്ടു എന്ന നിങ്ങളുടെ ദെഹത്തെ
കുറിച്ചെങ്കിലും വിചാരപ്പെടരുത ഭക്ഷണത്തെക്കാൾ ദെഹിയും വ
</lg><lg n="൨൬">സ്ത്രത്തെക്കാൾ ദെഹവും അധികമല്ലയൊ✱ ആകാശത്തിലുള്ള പ
ക്ഷികളെ നൊക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നതുമില്ല കള
പ്പുരയിൽ കൂട്ടുന്നതുമില്ല എന്നാലും നിങ്ങളുടെ സ്വൎഗ്ഗസ്ഥനായ പി
താവ അവയെ പുലൎത്തുന്നു അവയെക്കാൾ നിങ്ങൾ എറ വിശെ
</lg><lg n="൨൭">ഷപ്പെട്ടവരല്ലയൊ✱ പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ
ശരീര പരിമാണത്തിൽ ഒരു മുളത്തെ കൂട കൂട്ടുവാൻ നിങ്ങളിൽ
</lg><lg n="൨൮"> ആൎക്ക കഴിയും✱ എന്നാൽ വസ്ത്രത്തെ കുറിച്ച നിങ്ങൾ എന്തിന
വിചാരപ്പെടുന്നു പറമ്പിലുള്ള പുഷ്പങ്ങളെ വിചാരിപ്പിൻ അവ
എങ്ങിനെ വളരുന്നു അവ അദ്ധ്വാനപ്പെടുന്നതുമില്ല നൂല്ക്കുന്ന
</lg><lg n="൨൯">തുമില്ല✱ എന്നാലും ശൊലൊമൊൻ തന്നെ തന്റെ സൎവമഹത്വ
ത്തിലും അവയിൽ ഒന്നിനെ പൊലെ അലങ്കരിക്കപ്പെട്ടില്ല എന്ന
</lg><lg n="൩൦"> ഞാൻ നിങ്ങളൊട പറയുന്നു✱ ആയതുകൊണ്ട ഇന്ന ഇരിക്കുന്ന
തായിട്ടും നാളെ അടുപ്പിൽ ഇടപ്പെടുന്നതായിട്ടുമുള്ള പറമ്പിലെ
പുല്ലിനെ ദൈവം ഇപ്രകാരം ധരിപ്പിക്കുന്നു എങ്കിൽ അല്പവിശ്വാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/23&oldid=176927" എന്ന താളിൽനിന്ന് ശേഖരിച്ചത്