താൾ:GaXXXIV1.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൪ അ ൭൯

<lg n=""> ജനങ്ങളൊക്കയും ഉണ്ടായ കാൎയ്യങ്ങളെ കണ്ടിട്ട തങ്ങളുടെ മാൎവിടങ്ങ</lg><lg n="൪൯">ളിൽ അടിച്ചുകൊണ്ട തിരിച്ചു പൊകയും ചെയ്തു✱ വിശെഷിച്ചും അ
വന്ന മുഖപരിചയമുള്ളവരെല്ലാവരും ഗലിലെയായിൽനിന്ന അ
വനെ പിന്തുടൎന്ന സ്ത്രീകളും ൟ കാൎയ്യങ്ങളെ നൊക്കിക്കൊണ്ട ദൂരത്ത
നിന്നു✱</lg>

<lg n="൫൦"> കണ്ടാലും യെഹൂദന്മാരുടെ ഒരു പട്ടണമായ അറിമത്തിയാ
യിലുളളവനായി ഒരു മന്ത്രിയായി ഒരു ഉത്തമ പുരുഷനായി</lg><lg n="൫൧">നീതിമാനായി✱ (അവരുടെ ആലൊചനക്കും പ്രവൃത്തിക്കും സമ്മ
തമല്ലാതെ ഇരുന്നവനായ) യൊസെപ്പ എന്ന പെരുള്ളൊരു മ
നുഷ്യനുണ്ടായിരുന്നു അവൻ താനും ദൈവത്തിന്റെ രാജ്യത്തി</lg><lg n="൫൨">ന്നായിട്ട കാത്തിരുന്നു✱ ഇവൻ പീലാത്തൊസിന്റെ അടുക്കൽ</lg><lg n="൫൩"> ചെന്ന യെശുവിന്റെ ശരീരത്തെ യാചിച്ചു✱ പിന്നെ അവൻ അ
തിനെ ഇറക്കി ഒരു നെൎത്ത ശീലകൊണ്ട പൊതച്ച ഒരു പാറയിൽ
കുഴിക്കപ്പെട്ടതായി ഒരുനാളും ഒരുത്തനും സ്ഥാപിക്കപ്പെട്ടിട്ടില്ലാ</lg><lg n="൫൪">ത്തതായി ഒരു പ്രെതക്കല്ലറയിൽ സ്ഥാപിക്കയും ചെയ്തു✱ ആദിവ</lg><lg n="൫൫">സം പ്രാരംഭമായിരുന്നു ശാബത ദിവസം തുടങ്ങുകയും ചെയ്തു✱ വി
ശെഷിച്ചും ഗലിലെയായിൽനിന്ന അവനൊടുകൂടിവന്ന സ്ത്രീകളും പി
ന്നാലെ ചെന്ന പ്രെതക്കല്ലറയെയും അവന്റെ ശരീരം എങ്ങിനെ</lg><lg n="൫൬"> വെക്കപ്പെട്ടു എന്നുള്ളതിനെയും കണ്ടു✱ പിന്നെ അവർ തിരിച്ചുപൊ
ന്ന സുഗന്ധവൎഗ്ഗങ്ങളെയും പരിമള തൈലങ്ങളെയും സമ്പാദിച്ചു ക
ല്പനപ്രകാരം ശാബത ദിവസത്തിൽ സ്വസ്ഥമായിരിക്കയും ചെയ്തു✱</lg>

൨൪ അദ്ധ്യായം

൧ ക്രിസ്തുവിന്റെ ജീവിച്ചെഴുനീല്പ സ്ത്രീകൾക്ക അറിയിക്കപ്പെടുന്ന
ത.— ൩. അവൻ താൻ പ്രത്യക്ഷനാകുന്നത.— ൩൬ അപ്പൊ
സ്തൊലന്മാൎക്ക കല്പനയെ കൊടുക്കുന്നത.— ൫൦ ആരൊഹണം
ചെയ്യുന്നത.

<lg n=""> പിന്നെ ആഴ്ചകളുടെ ഒന്നാം ദിവസത്തിൽ എത്രയും പ്രഭാത
കാലത്ത തങ്ങൾ സമ്പാദിച്ചിട്ടുള്ള സുഗന്ധവൎഗ്ഗങ്ങളെ എടുത്തുകൊണ്ട
അവരും അവരൊടു കൂടി മറ്റെ ചിലരും പ്രെതക്കല്ലറയുടെ അ</lg><lg n="൨">ടുക്കൽ ചെന്നു✱ അവർ പ്രെതക്കല്ലറയിൽനിന്ന കല്ല ഉരുട്ടി കള</lg><lg n="൩">യപ്പെട്ടതിനെ കണ്ടു✱ പിന്നെ അവർ അകത്ത കടന്ന കൎത്താവാ</lg><lg n="൪">യ യെശുവിന്റെ ശരീരത്തെ കണ്ടില്ല✱ വിശെഷിച്ചും അവർ അ
തിനെ കുറിച്ച വ്യാകുലപ്പെട്ടിരിക്കുമ്പൊൾ ഉണ്ടായത എന്തെന്നാൽ
കണ്ടാലും മിന്നുന്ന വസ്ത്രങ്ങളൊടു കൂടി രണ്ട പുരുഷന്മാർ അവരു</lg><lg n="൫">ടെ അരികത്ത നിന്നു✱ അവർ ഭയപ്പെട്ട മുഖം നിലത്തെക്ക താഴ്ത്തി
യിരിക്കുമ്പൊൾ ഇവർ അവരൊടെ പറഞ്ഞു ജിവനൊടിരിക്കുന്നവ
നെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ എന്തിന്ന അന്വെഷിക്കുന്നു✱</lg><lg n="൬"> അവൻ ഇവിടെ ഇല്ല അവൻ ഉയൎന്നെഴുനീറ്റു അവൻ ഗലിലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/229&oldid=177133" എന്ന താളിൽനിന്ന് ശേഖരിച്ചത്