താൾ:GaXXXIV1.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൩ അ ൭൭

<lg n="">ക വിസ്തരിച്ചാറെ നിങ്ങൾ ൟ മനുഷ്യങ്കൽ ചുമത്തുന്ന കുറ്റങ്ങ</lg><lg n="൧൫">ളിൽ ഒന്നിനെയും കണ്ടിട്ടില്ല ✱ എറൊദെസും കണ്ടിട്ടില്ല ഞാൻ
നിങ്ങളെ അവന്റെ അടുക്കൽ അയച്ചുവല്ലൊ കണ്ടാലും മരണത്തി</lg><lg n="൧൬">ന്ന യൊഗ്യമായിട്ടുള്ളതൊന്നും അവനൊട ചെയ്യപ്പെട്ടില്ല✱ അതു</lg><lg n="൧൭"> കൊണ്ട ഞാൻ അവനെ ശിക്ഷിച്ച വിട്ടയക്കും✱ (എന്തുകൊണ്ടെ
ന്നാൽ അവൻ പെരുനാളിൽ അവൎക്ക ഒരുത്തനെ വിട്ടയപ്പാൻ</lg><lg n="൧൮"> ആവശ്യമുണ്ടായിരുന്നു)✱ അപ്പൊൾ അവർ ഒന്നിച്ച നിലവിളിച്ച ഇ
വനെ നീക്കിക്കളഞ്ഞ ബറബ്ബാസിനെ ഞങ്ങൾക്കായിട്ട വിട്ടയക്കെ</lg><lg n="൧൯">ണമെന്ന പറഞ്ഞു✱ (ഇവൻ നഗരത്തിൽ ഉണ്ടായ ഒരു കലഹ സം
ഗതിക്കായിട്ടും കുലപാതക സംഗതിക്കായിട്ടും കാരാഗൃഹത്തിലെക്ക</lg><lg n="൨൦"> ആക്കിപ്പെപ്പെട്ടിരുന്നു)✱ ആകയാൽ പീലാത്തൊസ യെശുവിനെ വിട്ട</lg><lg n="൨൧">യപ്പാൻ മനസ്സുണ്ടായി പിന്നെയും അവരൊട പറഞ്ഞു✱ എന്നാ
റെ അവർ നിലവിളിച്ച പറഞ്ഞു അവനെ കുരിശിൽ തറക്ക കുരി</lg><lg n="൨൨">ശിൽ തറക്ക✱ പിന്നെ അവൻ മൂന്നാം പ്രാവശ്യം അവരൊട പറ
ഞ്ഞു എന്തിന്ന അവൻ എന്ത ദൊഷത്തെ ചെയ്തു മരണത്തിന്ന
ഒരു ഹെതുവിനെയും ഞാൻ അവങ്കൽ കണ്ടിട്ടില്ല അതുകൊണ്ട</lg><lg n="൨൩"> ഞാൻ അവനെ ശിക്ഷിച്ച വിട്ടയക്കും✱ എന്നാറെ അവർ അവൻ
കുരിശിൽ തറക്കപ്പെടെണമെന്ന അപെക്ഷിച്ചുകൊണ്ട മഹാ ശബ്ദ
ങ്ങളൊടു കൂട നിൎബന്ധിച്ചിരുന്നു അവരുടെയും പ്രധാനാചാൎയ്യന്മാ</lg><lg n="൨൪">രുടെയും ശബ്ദങ്ങൾ ബലപ്പെടുകയും ചെയ്തു✱ പിന്നെ പീലാത്തൊ</lg><lg n="൨൫">സ അവരുടെ അപെക്ഷപ്രകാരം ആകട്ടെ എന്ന വിധിച്ചു✱ ക
ലഹത്തിന്റെയും കുലപാതകത്തിന്റെയും നിമിത്തമായിട്ട കാരാ
ഗൃഹത്തിലെക്ക ആക്കപ്പെട്ടിരുന്നവനായി അവർ അപെക്ഷിച്ച
വനായുള്ളവനെ അവൻ അവൎക്ക വിട്ടുകൊടുത്തു എന്നാൽ അവൻ
യെശുവിനെ അവരുടെ ഇഷ്ടത്തിങ്കൽ എല്പിച്ചു✱</lg>

<lg n="൨൬"> പിന്നെ അവർ അവനെ കൊണ്ടുപൊകുമ്പൊൾ നാട്ടുപുറത്തിൽ
നിന്ന വരുന്നവനായി കുറെനായക്കാരനായ ശിമൊൻ എന്ന ഒ
രുത്തനെ അവർ പിടിച്ച യെശുവിന്റെ പിന്നാലെ ചുമക്കെണ്ടു</lg><lg n="൨൭">ന്നതിനായിട്ട കുരിശിനെ അവന്റെ മെൽ വെച്ചു✱ ജനത്തിന്റെ
യും അവനെ കുറിച്ച വിശെഷാൽ കരഞ്ഞ മുറയിട്ടിട്ടുള്ള സ്ത്രീക</lg><lg n="൨൮">ളുടെയും വളര കൂട്ടം അവനെ പിന്തുടൎന്നു✱ എന്നാറെ യെശു അ
വരുടെ നെരെ തിരിഞ്ഞ പറഞ്ഞു യെറുശലമിലെ പുത്രിമാരെനി
ങ്ങൾ എന്നെ കുറിച്ച കരയരുത എന്നാലും നിങ്ങളെ കുറിച്ചും നിങ്ങ</lg><lg n="൨൯">ളുടെ മക്കളെ കുറിച്ചും കരവിൻ✱ എന്തുകൊണ്ടെന്നാൽ കണ്ടാലും
മച്ചികളും ഉൽപാദിക്കാത്ത ഗൎഭപാത്രങ്ങളും കുടിപ്പിക്കാത്ത മുലക
ളും ഭാഗ്യമുള്ളവയാകുന്നു എന്ന അവർ പറയും നാളുകൾ വരും✱</lg><lg n="൩൦"> അപ്പൊൾ അവർ പൎവതങ്ങളൊട ഞങ്ങളുടെ മെൽ വീഴുവിൻ എ
ന്നും കുന്നുകളൊട ഞങ്ങളെ മറപ്പിൻ എന്നും പറഞ്ഞു തുടങ്ങും✱</lg><lg n="൩൧"> അതെന്തുകൊണ്ടെന്നാൽ അവർ പച്ചവൃക്ഷത്തിങ്കൽ ൟ കാൎയ്യങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/227&oldid=177131" എന്ന താളിൽനിന്ന് ശേഖരിച്ചത്