താൾ:GaXXXIV1.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ മത്തായി ൬. അ.

<lg n="">തിഫലം നൽകുകയും ചെയ്യും✱</lg>

<lg n="൫">പിന്നെ നീ പ്രാൎത്ഥിക്കുമ്പൊൾ കപടഭക്തിക്കാരെ പൊലെ ആ
കരുത അതെന്തുകൊണ്ടെന്നാൽ തങ്ങൾ മനുഷ്യരാർ കാണപ്പെടു
വാനായിക്കൊണ്ട ദൈവസഭകളിലും തെരുവീഥികളുടെ കൊണു
കളിലും നിന്നുകൊണ്ട പ്രാൎത്ഥിപ്പാൻ അവർ പ്രിയപ്പെടുന്നു അവ
ൎക്ക തങ്ങളുടെ പ്രതിഫലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങ
</lg><lg n="൬">ളൊട പറയുന്നു✱ എന്നാൽ നീ പ്രാൎത്ഥിക്കുമ്പൊൾ നിന്റെ അറയി
ലെക്കു കടക്കയും നിന്റെ കതകിനെ അടച്ച രഹസ്യത്തിങ്കലുള്ളവ
നായ നിന്റെ പിതാവിനെ പ്രാൎത്ഥിക്കയും ചെയ്ക എന്നാൽ ര
ഹസ്യത്തിങ്കൽ കാണുന്നവനായ നിന്റെ പിതാവ പരസ്യമായി
</lg><lg n="൭"> നിനക്ക പ്രതിഫലം നൽകും✱ എന്നാൽ നിങ്ങൾ പ്രാൎത്ഥിക്കു
മ്പൊൾ അജ്ഞാനികൾ എന്ന പൊലെ വ്യൎത്ഥമായുള്ള വാക്കുകളെ
പറയരുത എന്തുകൊണ്ടെന്നാൽ തങ്ങളുടെ അതിസംഭാഷണംകൊ
</lg><lg n="൮">ണ്ട തങ്ങൾ കെൾക്കപ്പെട്ടവരാകുമെന്ന അവർ നിരൂപിക്കുന്നു✱ അ
തുകൊണ്ട നിങ്ങൾ അവൎക്ക സദൃശന്മാരകരുത എന്തുകൊണ്ടെന്നാൽ
നിങ്ങളുടെ പിതാവ നിങ്ങൾക്ക ഇന്നത ആവശ്യമാകുന്നു എന്ന നി
</lg><lg n="൯">ങ്ങൾ അവനൊടു ചൊദിക്കുന്നതിന്ന മുമ്പെ അറിയുന്നു✱ ആകയാൽ
നിങ്ങൾ ഇപ്രകാരം പ്രാൎത്ഥിപ്പിൻ ഞങ്ങളുടെ സ്വൎഗ്ഗസ്ഥനായ പി
</lg><lg n="൧൦">താവെ നിന്റെ നാമം പരിദ്ധമാക്കപ്പെടെണമെ✱ നിന്റെ രാ
ജ്യം വരെണമെ സ്വൎഗ്ഗത്തിലെ പൊലെ ഭൂമിയിലും നിന്റെ ഹി
</lg><lg n="൧൧">തം ചെയ്യപ്പെടെണമെ✱ ഞങ്ങൾക്ക ദിനംപ്രതിയുള്ള അപ്പത്തെ
</lg><lg n="൧൨> ഇന്ന ഞങ്ങൾക്ക തരെണമെ✱ ഞങ്ങളുടെ നെരെ കുറ്റം ചെയ്യു
ന്നവരൊട ഞങ്ങൾ ക്ഷമിക്കുന്നതുപൊലെ ഞങ്ങളുടെ കുറ്റങ്ങ
</lg><lg n="൧൩">ളെ ഞങ്ങളൊടും ക്ഷമിക്കെണമെ✱ ഞങ്ങളെ പരീക്ഷയിലെക്ക
അകപ്പെടുത്താതെ ഞങ്ങളെ ദൊഷത്തിങ്കൽനിന്ന രക്ഷിക്കയും
ചെയ്യെണമെ രാജ്യവും ശക്തിയും മഹത്വവും എന്നെക്കും നിനക്കു
</lg><lg n="൧൪">ള്ളതല്ലൊ ആകുന്നത ആമെൻ✱ എന്തുകൊണ്ടെന്നാൽ മനുഷ്യരൊ
ട അവരുടെ കുറ്റങ്ങളെ നിങ്ങൾ ക്ഷമിക്കുന്നു എങ്കിൽ നിങ്ങളുടെ
</lg><lg n="൧൫"> സ്വൎഗ്ഗസ്ഥനായ പിതാവ നിങ്ങളൊടും ക്ഷമിക്കും✱ എന്നാൽ മനു
ഷ്യരൊട അവരുടെ കുറ്റങ്ങളെ നിങ്ങൾ ക്ഷമിക്കുന്നില്ല എങ്കിൽ
നിങ്ങളുടെ പിതാവ നിങ്ങളുടെ കുറ്റങ്ങളെ നിങ്ങളൊടും ക്ഷമി
ക്കയില്ല✱</lg>

<lg n="൧൬">അത്രയുമല്ല നിങ്ങൾ ഉപൊഷിക്കുമ്പൊൾ കപടഭക്തിക്കാർ എ
ന്നപൊലെ മുഖവാട്ടത്തൊട ഇരിക്കുരുത എന്തുകൊണ്ടെന്നാൽ അ
വർ ഉപൊഷിക്കുന്നവയായി മനുഷ്യൎക്ക കാണപ്പെടുവാനായ്കൊണ്ട
അവർ തങ്ങളുടെ മുഖങ്ങളെ വിരൂപമാക്കുന്നു അവൎക്ക തങ്ങളുടെ
പ്രതിഫലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱
</lg><lg n="൧൭"> എന്നാൽ നീ ഉപൊഷിക്കുമ്പൊൾ നിന്റെ തലയെ മിനുക്കുക നി
ന്റെ മുഖത്തെ കഴുക്കുകയും ചെയ്ക നീ ഉപൊഷിക്കുന്നവനായി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/22&oldid=176926" എന്ന താളിൽനിന്ന് ശേഖരിച്ചത്