താൾ:GaXXXIV1.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൧ അ ൬൯

ട്ടി അറിയിക്കപ്പെട്ടത.— ൨൫ അവസാന നാളിന്റെ ലക്ഷ്യ
ങ്ങൾ.

<lg n=""> പിന്നെ അവൻ മെല്പട്ട നൊക്കി ധനവാന്മാർ തങ്ങളുടെ വഴിപാ</lg><lg n="൨">ടുകളെ ഭണ്ഡാരത്തിലെക്ക ഇടുന്നതിനെ കണ്ടു✱ വിശെഷിച്ചും അ
വൻ അവിടെക്ക ദരിദ്രമുള്ളാരു വിധവ രണ്ടുകാശ ഇടുന്നതിനെ</lg><lg n="൩">യും കണ്ടു✱ അപ്പൊൾ അവൻ പറഞ്ഞു ൟ ദരിദ്രമുള്ള വിധവ
എല്ലാവരെക്കാളും അധികം ഇട്ടു എന്ന ഞാൻ സത്യമായിട്ട നിങ്ങ</lg><lg n="൪">ളൊട പറയുന്നു✱ എന്തുകൊണ്ടെന്നാൽ ഇവരെല്ലാവരും തങ്ങളു
ടെ പരിപൂൎണ്ണതയിൽനിന്ന ദൈവത്തിന്റെ വഴിപാടുകളിലെക്ക
ഇട്ടു എന്നാൽ ഇവൾ തന്റെ ദരിദ്രതയിൽനിന്ന തനിക്കുള്ള ഉപ
ജീവനത്തെ ഒക്കയും ഇട്ടു✱</lg>

<lg n="൫"> പിന്നെ ചിലർ ദൈവാലയത്തെ കുറിച്ച അത വിശെഷമുള്ള
കല്ലുകൾ കൊണ്ടും വഴിപാടുകൾ കൊണ്ടും അലങ്കരിക്കപ്പെട്ടു എന്ന</lg><lg n="൬">പറഞ്ഞപ്പൊൾ✱ അവൻ പറഞ്ഞു നിങ്ങൾ കാണുന്ന ൟ വസ്തു
ക്കൾ ഇടിച്ചു കളയപ്പെടാതെ ഒരു കല്ല മറ്റൊരു കല്ലിന്മെൽ ശെ</lg><lg n="൭">ഷിക്കാത്ത നാളുകൾ വരും✱ എന്നാറെ അവർ അവനൊട ഗു
രൊ എന്നാൽ ൟ കാ
ൎയ്യങ്ങൾ എപ്പൊൾ ഉണ്ടാകുമെന്നും ൟ കാൎയ്യങ്ങൾ ഉ ണ്ടാകുവാനിരിക്കുന്ന ലക്ഷ്യം എന്ത എന്നും ചൊദിച്ചു✱</lg><lg n="൮"> എന്നാറെ അവൻ പറഞ്ഞു നിങ്ങൾ വഞ്ചിക്കപ്പെടാതെ ഇരിപ്പാൻ
നൊക്കിക്കൊൾവിൻ എന്തുകൊണ്ടെന്നാൽ പലരും എന്റെ നാമ
ത്തിൽ വന്ന പറയും ഞാൻ ക്രിസ്തുവാകുന്നു കാലവും സമീപിച്ചിരി</lg><lg n="൯">ക്കുന്നു അതുകൊണ്ട അവരുടെ പിന്നാലെ പൊകരുത✱ എന്നാൽ നി
ങ്ങൾ യുദ്ധങ്ങളുടെയും കലഹങ്ങളുടെയും വസ്തുതയെ കെൾക്കുമ്പൊൾ
ഭയപ്പെടരുത എന്തുകൊണ്ടെന്നാൽ ൟ കാൎയ്യങ്ങൾ മുമ്പെ ഉണ്ടാകെ</lg><lg n="൧൦">ണ്ടുന്നതാകുന്നു എങ്കിലും അവസാനം ഉടനെ വരികയില്ല✱ അ
പ്പൊൾ അവൻ അവരൊട പറഞ്ഞു ജാതിക്ക ജാതിയും രാജ്യത്തി</lg><lg n="൧൧">ന്ന രാജ്യവും വിരൊധമായി എഴുനീല്ക്കും✱ ചില സ്ഥലങ്ങളിൽ മ
ഹാഭൂകമ്പങ്ങളും ക്ഷാമങ്ങളും പകരുന്ന വ്യാധികളും ഉണ്ടാകും ആ
കാശത്തിൽനിന്ന ഭയങ്കരമായുള്ള ദൎശനങ്ങളും വലുതായിട്ടുള്ള ല</lg><lg n="൧൨">ക്ഷ്യങ്ങളും ഉണ്ടാകയും ചെയ്യും✱ എന്നാൽ ൟ കാൎയ്യങ്ങൾകൊക്ക
യും മുമ്പെ അവർ നിങ്ങളുടെ മെൽ തങ്ങളുടെ കൈകളെ വെക്കയും
എന്റെ നാമത്തിന്റെ നിമിത്തമായിട്ട രാജാക്കന്മാരുടെയും നാ
ടുവാഴികളുടെയും മുമ്പാകെ കൊണ്ടുവരപ്പെട്ട നിങ്ങളെ സഭകളിലും</lg><lg n="൧൩"> കാരാഗ്രഹങ്ങളിലും എല്പിച്ച സങ്കടപ്പെടുത്തുകയും ചെയ്യും✱ ഇതും</lg><lg n="൧൪"> നിങ്ങൾക്ക ഒരു സാക്ഷിയായിട്ട ഭവിക്കും✱ അതുകൊണ്ട നിങ്ങൾ
എതുപ്രകാരം പ്രത്യുത്തരം പറയെണമെന്ന മുമ്പെ കൂട്ടി വിചാര
പ്പെടാതെ ഇരിപ്പാനായിട്ട നിങ്ങളുടെ ഹൃദയങ്ങളിൽ ഉറച്ചുകൊൾ</lg><lg n="൧൫">വിൻ✱ എന്തുകൊണ്ടെന്നാൽ നെരിട്ട പറവാൻ എങ്കിലും നെരിട്ട
നില്പാൻ എങ്കിലും നിങ്ങളുടെ വിരൊധികൾക്ക എല്ലാവൎക്കും വഹി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/219&oldid=177123" എന്ന താളിൽനിന്ന് ശേഖരിച്ചത്