താൾ:GaXXXIV1.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൭ അ ൫൭

<lg n="">രന്മാർ ഉണ്ട അവരും ൟ അതിവെദനയുള്ള സ്ഥലത്തിലെക്ക വരാ
തെ ഇരിപ്പാനായിട്ട അവൻ അവൎക്ക സാക്ഷിപ്പെടുത്തെണ്ടുന്നതി</lg><lg n="൨൯">ന്നാകുന്നു✱ അബ്രഹാം അവനൊട പറഞ്ഞു അവൎക്ക മൊശെയും</lg><lg n="൩൦"> ദീൎഘദൎശിമാരും ഉണ്ട അവരിൽനിന്ന അവർ കെൾക്കട്ടെ✱ എ
ന്നാൽ അവൻ പറഞ്ഞു അപ്രകാരമല്ല പിതാവായ അബ്രഹാമെ
മരിച്ചവരിൽനിന്ന ഒരുത്തൻ അവരുടെ അടുക്കൽ ചെന്നാൽ അ</lg><lg n="൩൧">വർ അനുതപിക്കുമത്രെ✱ എന്നാറെ അവൻ അവനൊട പറഞ്ഞു
അവർ മൊശെയിൽനിന്നും ദീൎലദൎശിമാരിൽനിന്നും കെൾക്കയില്ല
എങ്കിൽ മരിച്ചവരിൽനിന്ന ഒരുത്തൻ ഉയൎന്നെഴുനീറ്റാലും അ
വർ അനുസരപ്പെടുകയില്ല✱</lg>

൧൭ അദ്ധ്യായം

൧ വിരുദ്ധമുണ്ടാക്കരുത എന്നുളളത.— ൩ തമ്മിൽ തമ്മിൽ ക്ഷമിക്കു
ന്നത.— ൧൧ പത്ത കുഷ്ഠരൊഗികളുടെ സംഗതി.— ൨൦ ദൈവ
ത്തിന്റെ രാജ്യത്തെയും മാനുഷ പുത്രന്റെ വരവിനെയും സ
ംബന്ധിച്ചത.

<lg n=""> പിന്നെ അവൻ ശിഷ്യന്മാരൊട പറഞ്ഞു വിരുദ്ധങ്ങൾ വരാ
തെ ഇരിപ്പാൻ കഴിയാത്തതാകുന്നു എന്നാൽ അവ യാതൊരു</lg><lg n="൨">ത്തനാൽ വരുന്നുവൊ അവന്ന ഹാ കഷ്ടം✱ അവന്റെ കഴുത്തി
ൽ ഒരു തിരികല്ല തൂക്കപ്പെടുകയും അവൻ സമുദ്രത്തിങ്കലെക്ക ത
ള്ളപ്പെടുകയും ചെയ്യുന്നത അവൻ ൟ ചെറിയവരിൽ ഒരുത്ത
നെ വിരുദ്ധപ്പെടുത്തുന്നതിനെക്കാൾ അവന്ന കൊള്ളാകുന്നതാകു</lg><lg n="൩">ന്നു✱ നിങ്ങൾ ജാഗ്രതപ്പെട്ടുകൊൾവിൻ നിന്റെ സഹൊദരൻ നി
ന്റെ നെരെ ദൊഷം ചെയ്തു എന്നവരികിൽ അവനെ ശാസിക്ക</lg><lg n="൪"> അവൻ അനുതപിക്കുന്നു എങ്കിൽ അവനൊട ക്ഷമിക്ക✱ വിശെ
ഷിച്ചും അവൻ ഒരു ദിവസത്തിങ്കൽ എഴു പ്രാവശ്യം നിന്റെ നെ
രെ ദൊഷം ചെയ്കയും ഒരു ദിവസത്തിങ്കൽ എഴ പ്രാവശ്യം നി
ന്റെ അടുക്കൽ തിരിച്ചുവന്ന ഞാൻ അനുതപിക്കുന്നു എന്ന പ</lg><lg n="൫">റകയും ചെയ്താൽ അവനൊട ക്ഷമിക്കെണം✱ പിന്നെ അപ്പൊ
സ്തൊലന്മാർ കൎത്താവിനൊട പറഞ്ഞു ഞങ്ങൾക്ക വിശ്വാസത്തെ</lg><lg n="൬"> വൎദ്ധിപ്പിക്കെണമെ✱ എന്നാറെ കൎത്താവ പറഞ്ഞു നിങ്ങൾക്ക ഒ
രു കടുക മണിയൊളം വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ
ൟ കാട്ടത്തിവൃക്ഷത്തൊട നീ വെരൊടു കൂടെ പറിഞ്ഞ സമുദ്ര
ത്തിങ്കൽ നടപ്പെടുക എന്ന പറയും അത നിങ്ങളെ അനുസരിക്ക</lg><lg n="൭">യും ചെയ്യും✱ എന്നാൽ നിങ്ങളിൽ ആൎക്ക ഉഴുകയൊ മെയിക്കയൊ
ചെയ്യുന്ന ഒരു ഭൃത്യൻ ഉണ്ടായിട്ട അവൻ വയലിൽനിന്ന വരു
മ്പൊൾ ഉടനെ അവനൊട പൊയി ഭക്ഷണത്തിന്നിരിക്ക എന്ന</lg><lg n="൮"> പറയുമൊ✱ നീ എനിക്ക അത്താഴം കഴിക്കെണ്ടുന്നതിന്ന ഒരുക്കു
ക എന്നും അര കെട്ടിക്കൊണ്ട ഞാൻ ഭക്ഷിക്കയും പാനം ചെയ്ക</lg>


H

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/207&oldid=177111" എന്ന താളിൽനിന്ന് ശേഖരിച്ചത്