താൾ:GaXXXIV1.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൪ അ ൫൧

<lg n=""> ജീവിച്ചെഴുനീല്പിങ്കൽ നിനക്ക പ്രതിപകരം ചെയ്യപ്പെടും✱</lg>

<lg n="൧൫"> അനന്തരം കൂടി ഭക്ഷണത്തിന്നിരുന്നവരിൽ ഒരുത്തൻ ൟ
കാൎയ്യങ്ങളെ കെട്ടാറെ അവനൊട പറഞ്ഞു ദൈവത്തിന്റെ രാ</lg><lg n="൧൬">ജ്യത്തിൽ അപ്പത്തെ ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ✱ അപ്പൊൾ അ
വൻ അവനൊട പറഞ്ഞു ഒരു മനുഷ്യൻ വലുതായിട്ടൊരു അ</lg><lg n="൧൭">ത്താഴത്തെ കഴിച്ചു പലരെയും ക്ഷണിച്ചു✱ പിന്നെ അത്താഴസമ
യത്തിങ്കൽ ക്ഷണിക്കപ്പെട്ടവരൊട ഇപ്പൊൾ സകലവും ഒരുങ്ങിയി
രിക്കകൊണ്ട വരുവിൻ എന്ന പറവാൻ അവൻ തന്റെ ഭൃത്യനെ</lg><lg n="൧൮"> അയച്ചു✱ എന്നാറെ അവരെല്ലാവരും ഒന്നിച്ച ഒഴിച്ചിൽ പറഞ്ഞു
തുടങ്ങി മുമ്പിലത്തവൻ അവനൊട പറഞ്ഞു ഞാൻ ഒരു മുറിഭൂമി
യെ കൊണ്ടിട്ടുണ്ട എനിക്ക അതിനെ ചെന്ന കാണ്മാൻ ആവശ്യമുണ്ട
എന്നെ ഒഴിഞ്ഞുകൊള്ളണമെന്ന ഞാൻ നിന്നൊട അപെക്ഷി</lg><lg n="൧൯">ക്കുന്നു✱ അപ്പൊൾ മറ്റൊരുത്തൻ പറഞ്ഞു ഞാൻ അഞ്ചെർ കാ
ളകളെ കൊണ്ടിട്ടുണ്ട അവരെ ശൊധന ചെയ്വാൻ പൊകുന്നു എന്നെ</lg><lg n="൨൦"> ഒഴിഞ്ഞുകൊള്ളെണമെന്ന ഞാൻ നിന്നൊട അപക്ഷിക്കുന്നു✱
മറ്റൊരുത്തനും പറഞ്ഞു ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തി</lg><lg n="൨൧">ട്ടുണ്ട അതുകൊണ്ട എനിക്ക വരുവാൻ കഴികയില്ല✱ പിന്നെ ആ ഭൃ
ത്യൻ വന്ന തന്റെ യജമാനനൊട ൟ കാൎയ്യങ്ങളെ അറിയിച്ചു അ
പ്പൊൾ ഭവനത്തിന്റെ യജമാനൻ കൊപിച്ച തന്റെ ഭൃത്യനൊട
പറഞ്ഞു നീ വെഗത്തിൽ നഗരത്തിന്റെ തെരുവീഥികളിലെക്കും
വീഥിക്കികളിലെക്കും പുറപ്പെട്ട ചെന്ന ദരിദ്രന്മാരെയും ഊനമുള്ളവരെ
യും മുടന്തന്മാരെയും കുരുടന്മാരെയും ഇവിടെ അകത്ത കൂട്ടിക്കൊ</lg><lg n="൨൨">ണ്ടുവരിക✱ അപ്പൊൾ ഭൃത്യൻ പറഞ്ഞു യജമാനനെ നീ കല്പിച്ച</lg><lg n="൨൩"> പ്രകാരം ചെയ്യപ്പെട്ടു ഇനിയും സ്ഥലമുണ്ട✱ അപ്പൊൾ യജമാനൻ
ഭൃത്യനൊട പറഞ്ഞു പെരുവഴികളിലെക്കും വെലികളുടെ അരിക
ത്തും പുറപ്പെട്ടുപൊക എന്റെ ഭവനം നിറഞ്ഞിരിക്കെണ്ടുന്നതിന്നു</lg><lg n="൨൪"> ജനങ്ങളെ അകത്ത വരുവാൻ നിൎബന്ധിക്കയും ചെയ്ക✱ എന്തുകൊ
ണ്ടെന്നാൽ ക്ഷണിക്കപ്പെട്ടിട്ടുള്ള ആ മനുഷ്യരിൽ ഒരുത്തനും എ
ന്റെ അത്താഴത്തെ ആസ്വദിക്കയില്ല എന്ന ഞാൻ നിങ്ങളൊട
പറയുന്നു✱</lg>

<lg n="൨൫"> പിന്നെ എറിയ പുരുഷാരങ്ങൾ അവനൊടു കൂടി പൊയി എ</lg><lg n="൨൬">ന്നാറെ അവൻ തിരിഞ്ഞ അവരൊട പറഞ്ഞു✱ യാതൊരുത്ത
ന്നും എന്റെ അടുക്കൽ വരികയും തന്റെ പിതാവിനെയും മാതാ
വിനെയും ഭാൎയ്യയെയും മക്കളെയും സഹൊദരന്മാരെയും സഹൊദ
രിമാരെയും അത്രയുമല്ല തന്റെ സ്വന്ത ജീവനെയും കൂട പകയ്ക്കാ
തെ ഇരിക്കയും ചെയ്താൽ അവന എന്റെ ശിഷ്യനാകുവാൻ കഴി</lg><lg n="൨൭">കയില്ല✱ യാതൊരുത്തനും തന്റെ കുരിശിനെ വഹിക്കയും എ
ന്നെ പിന്തുടരുകയും ചെയ്യാതെ ഇരിക്കുന്നുവൊ അവന എന്റെ</lg><lg n="൨൮"> ശിഷ്യനാകുവാൻ കഴികയില്ല✱ എന്തുകൊണ്ടെന്നാൽ നിങ്ങളിൽ</lg>

G 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/201&oldid=177105" എന്ന താളിൽനിന്ന് ശേഖരിച്ചത്