താൾ:GaXXXIV1.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ ലൂക്കൊസ ൧൩ അ

<lg n="൧൨"> ഇരുന്നു✱ എന്നാൽ യെശു അവളെ കണ്ടാറെ അവളെ അടുക്കൽ വി
ളിച്ച അവളൊട പറഞ്ഞു ഹെ സ്ത്രീ നീ നിന്റെ വ്യാധിയിൽനിന്ന</lg><lg n="൧൩"> വിടപ്പെട്ടിരിക്കുന്നു✱ പിന്നെ അവൻ അവളുടെ മെൽ കൈകളെ
വെച്ചു ഉടനെ അവൾ നിമിൎന്നതീൎന്ന ദൈവത്തെ സ്തുതിക്കയും ചെ</lg><lg n="൧൪">യ്തു✱ അപ്പൊൾ യെശു ശാബത ദിവസത്തിൽ സൌഖ്യമാക്കിയതു
കൊണ്ട സഭാപ്രമാണി ക്രൊധപ്പെട്ട ഉത്തരമായിട്ട ജനങ്ങളൊട പ
റഞ്ഞു വെല ചെയ്യെണ്ടുന്ന ആറ ദിവസങ്ങൾ ഉണ്ടല്ലൊ അതുകൊണ്ട
അവയിൽ വന്ന സൌഖ്യമാക്കപ്പെടുവിൻ ശാബത ദിവസത്തിൽ</lg><lg n="൧൫"> അരുത✱ അപ്പൊൾ കൎത്താവ അവനൊട ഉത്തരമായിട്ട പറഞ്ഞു
കപടഭക്തിക്കാരെ നിങ്ങളിൽ ഒരൊരുത്തൻ ശാബത ദിവസത്തിൽ
തന്റെ കാളയെയൊ കഴുതയെയൊ തൊഴുത്തിൽനിന്ന അഴി</lg><lg n="൧൬">ക്കയും കൊണ്ടുപൊയി വെള്ളം കുടിപ്പിക്കയും ചെയ്യുന്നില്ലയൊ✱ എ
ന്നാൽ കണ്ടാലും ൟ പതിനെട്ട സംവത്സരം സാത്താൻ ബന്ധിച്ച
വളായി അബ്രഹാമിന്റെ പുത്രിയായ ഇവൾ ശാബത ദിവസത്തി</lg><lg n="൧൭">ൽ ൟ ബന്ധനത്തിൽ നിന്ന അഴിക്കപ്പെടെണ്ടുന്നതല്ലയൊ✱ അ
വൻ ൟ കാൎയ്യങ്ങളെ പറഞ്ഞപ്പൊൾ അവന്റെ പ്രതിയൊഗിക
ൾ എല്ലാവരും ലജ്ജിക്കപ്പെട്ടു എല്ലാ ജനങ്ങളും അവനാൽ ചെയ്യ
പ്പെട്ട സകല മഹത്വങ്ങളിലും സന്തൊഷിക്കയും ചെയ്തു✱</lg>

<lg n="൧൮"> അപ്പൊൾ അവൻ പറഞ്ഞു ദൈവത്തിന്റെ രാജ്യം എതി
നൊട സദൃശമാകുന്നു ഞാൻ അതിനെ എതിനൊട സദൃശമാക്കും✱</lg><lg n="൧൯"> അത ഒരു കടുക മണിയൊട സദൃശമാകുന്നു ആയതിനെ ഒരു മ
നുഷ്യൻ എടുത്ത തന്റെ തൊട്ടത്തിലെക്ക ഇട്ടു എന്നാറെ അത
വളൎന്ന ഒരു വലിയ വൃക്ഷമായിതീൎന്നു ആകാശത്തിലുള്ള പക്ഷി</lg><lg n="൨൦">കൾ അതിന്റെ കൊമ്പുകളിൽ വസിക്കയും ചെയ്തു✱ പിന്നെയും അ
വൻ പറഞ്ഞു ഞാൻ ദൈവത്തിന്റെ രാജ്യത്തെ എതിനൊട</lg><lg n="൨൧"> സദൃശമാക്കും✱ അത പുളിച്ച മാവിനൊട സദൃശമാകുന്നു ആയതി
നെ ഒരു സ്ത്രീ എടുത്ത മൂന്ന പറമാവിൽ ഒക്കയും പുളിക്കുവൊള
ത്തിന്ന അടക്കിവെച്ചു✱</lg>

<lg n="൨൨"> പിന്നെ അവൻ നഗരങ്ങളിലും ഗ്രാമങ്ങെളിലും കൂടി ഉപദെശിച്ചു
കൊണ്ടും യെറുശലമിലൊട്ട പ്രയാണം ചെയ്തു കൊണ്ടും സഞ്ചരിച്ചു✱</lg><lg n="൨൩"> അപ്പൊൾ ഒരുത്തൻ അവനൊട പറഞ്ഞു കൎത്താവെ രക്ഷിക്ക
പ്പെടുന്നവർ ചുരുക്കമൊ എന്നാറെ അവൻ അവരൊട പറഞ്ഞു✱</lg><lg n="൨൪"> ഇടുക്കു വാതിലിൽ കൂടി അകത്ത പ്രവെശിപ്പാൻ പൊരുതുവിൻ
എന്തുകൊണ്ടെന്നാൽ പലരും അകത്ത പ്രവെശിപ്പാൻ അന്വെഷി
ക്കും അവൎക്ക കഴികയുമില്ല എന്ന ഞാൻ നിങ്ങളൊട പറയുന്നു✱</lg><lg n="൨൫"> ഭവനത്തിന്റെ യജമാനൻ എപ്പൊൾ എഴുനീറ്റ കതകിനെ അ
ടക്കയും നിങ്ങൾ പുറത്തു നില്പാനും കൎത്താവെ കൎത്താവെ ഞങ്ങൾ
ക്ക തുറക്കെണമെന്ന പറഞ്ഞ കതകിനെ മുട്ടുവാനും ആരംഭിക്കയും
അവൻ ഉത്തരമായിട്ട നിങ്ങളൊട നിങ്ങൾ എവിടത്തുകാർ എന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/198&oldid=177102" എന്ന താളിൽനിന്ന് ശേഖരിച്ചത്