താൾ:GaXXXIV1.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ലൂക്കൊസ ൧൧ അ

<lg n="൧൮">നവും വീണുപൊകുന്നു✱ സാത്താനും തനിക്കുതാൻ വിരൊധമായി
പിരിഞ്ഞിരിക്കുന്നു എങ്കിൽ അവന്റെ രാജ്യം എങ്ങിനെ നില്ക്കും
എന്തുകൊണ്ടെന്നാൽ ഞാൻ ബെയിത്സബുബിനെ കൊണ്ട പിശാചു</lg><lg n="൧൯">കളെ പുറത്താക്കുന്നു എന്ന നിങ്ങൾ പറയുന്നു✱ എന്നാൽ ഞാൻ
ബെയത്സബുബിനെ കൊണ്ട പിശാചുകളെ പുറത്താക്കുന്നു എങ്കിൽ
നിങ്ങളുടെ പുത്രന്മാർ ആരെകൊണ്ട പുറത്താക്കുന്നു അതു കൊണ്ടു അ</lg><lg n="൨൦">വർ നിങ്ങളുടെ ന്യായാധിപതിമാരായി ഭവിക്കും✱ എന്നാൽഞാൻ
ദൈവത്തിന്റെ കൈവിരലിനെ കൊണ്ട പിശാചുകളെ പുറത്താ
ക്കുന്നു എങ്കിൽ ദൈവത്തിന്റെ രാജ്യം നിങ്ങളിലെക്ക വന്നിരിക്കു</lg><lg n="൨൧">ന്നു നിശ്ചയം✱ ആയുധം ധരിച്ചൊരു ബലവാൻ തന്റെ അരമന
യെ കാക്കുമ്പൊൾ അവന്റെ വസ്തുക്കൾ സമാധാനത്തൊടിരിക്കു</lg><lg n="൨൨">ന്നു✱ എന്നാൽ അവനെക്കാൾ ഒരു ബലവാൻ അവന്റെ നെ
രെ വന്ന അവനെ ജയിക്കുമ്പൊൾ അവൻ വിശ്വസിച്ചിരുന്നതാ
യുള്ള അവന്റെ ആയുധവൎഗ്ഗത്തെ ഒക്കയും പറിച്ചുകൊൾകയും</lg><lg n="൨൩"> അവന്റെ അപഹൃതങ്ങളെ വിഭാഗിക്കയും ചെയ്യുന്നു✱ എന്നൊടു
കൂടിയില്ലാത്തവൻ എനിക്ക വിരൊധമായിരിക്കുന്നു എന്നൊട കൂ</lg><lg n="൨൪">ട കൂട്ടാത്തവൻ ഭിന്നിപ്പിക്കയും ചെയ്യുന്നു✱ മ്ലെച്ശാത്മാവ ഒരു മനു
ഷ്യങ്കൽനിന്ന പുറപ്പെട്ടുപൊയപ്പൊൾ അവൻ നീരില്ലാത്ത സ്ഥല
ങ്ങളിൽ ആശ്വാസത്തെ അന്വെഷിച്ചുകൊണ്ട സഞ്ചരിക്കുന്നു കാ
ണായ്ക കൊണ്ട അവൻ പറയുന്നു ഞാൻ വിട്ടു പുറപ്പെട്ടുപൊന്ന എ</lg><lg n="൨൫">ന്റെ വീട്ടിലെക്ക തിരിച്ചുപൊകും✱ പിന്നെ അവൻ വരുമ്പൊൾ
അതിനെ വെടിപ്പാക്കപ്പെട്ടതും അലങ്കരിക്കപ്പെട്ടതുമായി കാണുന്നു✱</lg><lg n="൨൬"> അപ്പൊൾ അവൻ ചെന്ന തന്നെക്കാൾ ദൃഷ്ടതയുള്ള മറ്റും എഴ
ആത്മാക്കളെ കൂട്ടികൊണ്ടുചെല്ലുന്നു അവർ അകത്ത പ്രവെശിച്ച
അവിടെ വസിക്കുന്നു ആ മനുഷ്യന്റെ അവസാനകാൎയ്യങ്ങൾ മു
മ്പിലത്തെതിലും വഷളായി ഭവിക്കയും ചെയ്യുന്നു✱</lg>

<lg n="൨൭"> അവൻ ൟ കാൎയ്യങ്ങളെ പറയുമ്പൊൾ ഉണ്ടായത എന്തെന്നാ
ൽ കൂട്ടത്തിൽ ഒരു സ്ത്രീ തന്റെ ശബ്ദത്തെ ഉയൎത്തി അവനൊ
ട പറഞ്ഞു നിന്നെ വഹിച്ച ഗൎഭപാത്രവും നീ കുടിച്ച മുലകളും ഭാഗ്യ</lg><lg n="൨൮">മുള്ളവ✱ എന്നാറെ അവൻ പറഞ്ഞു ദൈവത്തിന്റെ വചന
ത്തെ കെൾക്കയും അതിനെ പ്രമാണിക്കയും ചെയ്യുന്നവർ വിശെ
ഷാൽ ഭാഗ്യവാന്മാരല്ലൊ✱</lg>

<lg n="൨൯"> പിന്നെ ജനങ്ങൾ തിങ്ങികൂടിയപ്പൊൾ അവൻ പറഞ്ഞുതുടങ്ങി
ൟ സന്തതി ദൊഷമുള്ളതാകുന്നു അത ഒരു ലക്ഷ്യത്തെ അന്വെ
ഷിക്കുന്നു യൊന എന്ന ദീൎഘദൎശിയുടെ ലക്ഷ്യമല്ലാതെ അതി</lg><lg n="൩൦">ന്ന മറ്റൊരു ലക്ഷ്യവും കൊടുക്കപ്പെടുകയില്ല✱ എന്തുകൊണ്ടെ
ന്നാൽ എതുപ്രകാരം യൊന നിനുവായക്കാറൎക്ക ഒരു ലക്ഷ്യമാ
യിരുന്നുവൊ അപ്രകാരം മനുഷ്യന്റെ പുത്രനും ൟ സന്തതിക്ക</lg><lg n="൩൧"> ആകും✱ ന്യായവിധിയിൽ തെക്കെ രാജസ്ത്രീ ൟ സന്തതിയുടെ മ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/190&oldid=177094" എന്ന താളിൽനിന്ന് ശേഖരിച്ചത്