താൾ:GaXXXIV1.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ലൂക്കൊസ ൯ അ

<lg n="">പ്പെട്ടു യെശു ചെയ്തിട്ടുളള സകല കാൎയ്യങ്ങളിലും എല്ലാവരും ആശ്ച</lg><lg n="൪൪">ൎയ്യപ്പെടുമ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊട പറഞ്ഞു✱ നിങ്ങ
ൾ ൟ വചനങ്ങളെ നിങ്ങളുടെ ചെവികളിൽ വെച്ചുകൊൾവിൻ
എന്തുകൊണ്ടെന്നാൽ മാനുഷന്റെ പുത്രൻ മനുഷ്യരുടെ കൈക</lg><lg n="൪൫">ളിലെക്ക എല്പിക്കപ്പെടെണ്ടിവരും✱ എന്നാറെ അവർ ൟ വച
നത്തെ തിരിച്ചറിഞ്ഞില്ല അവർ അതിനെ ഗ്രഹിക്കാതവണ്ണം അ
വരിൽനിന്ന മറഞ്ഞതായിരുന്നു അവർ ആ വചനത്തെ കുറിച്ച
അവനൊട ചൊദിപ്പാൻ ഭയപ്പെടുകയും ചെയ്തു✱</lg>

<lg n="൪൬"> പിന്നെ തങ്ങളിൽ ആര ശ്രെഷ്ഠൻ ആകും എന്ന അവരിൽ ഒരു</lg><lg n="൪൭"> വിവാദമുണ്ടായി✱ എന്നാറെ യെശു അവരുടെ ഹൃദയത്തിന്റെ
വിചാരത്തെ കണ്ട ഒരു ബാലനെ എടുത്ത അവനെ തന്റെ അ</lg><lg n="൪൮">ടുക്കൽ നിറുത്തി✱ അവരൊട പറഞ്ഞു യാതൊരുത്തനും ൟ ബാ
ലനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നു എങ്കിൽ എന്നെ സ്വീ
കരിക്കുന്നു യാതൊരുത്തനും എന്നെ സ്വീകരിക്കുന്നു എങ്കിൽ എ
ന്നെ അയച്ചവനെ സ്വീകരിക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളിലെ</lg><lg n="൪൯">ല്ലാവരിലും എറ്റവും ചെറിയവൻ തന്നെ വലിയവനാകം✱ അ
പ്പൊൾ യൊഹന്നാൻ ഉത്തരമായിട്ട പറഞ്ഞു ഗുരൊ ഒരുത്തൻ
നിന്റെ നാമത്തിൽ പിശാചുകളെ പുറത്താക്കികളയുന്നതിനെ
ഞങ്ങൾ കണ്ടു അവൻ ഞങ്ങളൊടു കൂടെ പിന്തുടരായ്ക കൊണ്ട ഞ</lg><lg n="൫൦">ങ്ങൾ അവനെ വിരൊധിച്ചു✱ എന്നാറെ യെശു അവനൊട പറ
ഞ്ഞു വിരൊധിക്കരുത നമ്മൊട വിരൊധമില്ലാത്തവൻ നമുക്കുള്ള
വനല്ലൊ ആകുന്നത✱</lg>

<lg n="൫൧"> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ ഈ ഊൎദ്ധ്വ പ്രാപ്തനാകെ
ണ്ടുന്ന കാലം വന്നപ്പൊൾ അവൻ യെറുശലമിലെക്ക പൊകുവാ</lg><lg n="൫൨">നായിട്ട തന്റെ മുഖത്തെ സ്ഥിരപ്പെടുത്തി✱ തന്റെ മുഖത്തിൻ
മുമ്പാകെ ദൂതന്മാരെയും പറഞ്ഞയച്ചു അവന്ന ഒരുക്കെണ്ടുന്നതിന്നാ
യിട്ട അവർ ചെന്ന ശമറിയക്കാരുടെ ഒരു ഗ്രാമത്തിലെക്ക പ്ര</lg><lg n="൫൩">വെശിച്ചു✱ എന്നാറെ അവന്റെ മുഖം അവൻ യെറുശലമിലെക്ക
പൊകുംവണ്ണമായിരുന്നതുകൊണ്ട അവർ അവനെ സ്വീകരിച്ചില്ല✱</lg><lg n="൫൪"> അപ്പൊൾ അവന്റെ ശിഷ്യന്മാരായ യാക്കൊബും യൊഹന്നാനും
അതിനെ കണ്ടാറെ അവർ പറഞ്ഞു കൎത്താവെ എലിയ ചെയ്തതു
പൊലെ തന്നെ ആകാശത്തിൽനിന്ന അഗ്നി ഇറങ്ങിവന്ന അവ
രെ സംഹരിപ്പാൻ ഞങ്ങൾ കല്പിക്കെണ്ടുന്നതിന്ന നിനക്ക മനസ്സു</lg><lg n="൫൫">ണ്ടൊ✱ എന്നാൽ അവൻ തിരിഞ്ഞ അവരെ ശാസിച്ചു പറഞ്ഞു
നിങ്ങൾ എതു പ്രകാരമുള്ള ആത്മാവൊട കൂടിയവരാകുന്നു എന്ന</lg><lg n="൫൬"> നിങ്ങൾ അറിയുന്നില്ല✱ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പുത്ര
ൻ മനുഷ്യരുടെ ആത്മാക്കളെ നശിപ്പിപ്പാൻ വന്നിട്ടില്ല രക്ഷി
പ്പാനത്രെയാകുന്നത പിന്നെ അവർ മറ്റൊരു ഗ്രാമത്തിലെക്ക
പൊയി✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/184&oldid=177088" എന്ന താളിൽനിന്ന് ശേഖരിച്ചത്