താൾ:GaXXXIV1.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ലൂക്കൊസ ൯ അ

<lg n="">ട്ട നൊക്കി അവയെ അനുഗ്രഹിക്കയും മുറിക്കയും പുരുഷാരത്തി
ന്റെ മുമ്പിൽ വെപ്പാനായിട്ട ശിഷ്യന്മാൎക്ക കൊടുക്കയും ചെയ്തു✱</lg><lg n="൧൭"> അവർ ഭക്ഷിക്കയും എല്ലാവരും തൃപ്തന്മാരാകയും ചെയ്തു പിന്നെ
അവൎക്ക ശെഷിച്ച കഷണങ്ങൾ പന്ത്രണ്ട കൊട്ട എടുക്കപ്പെട്ടു✱</lg>

<lg n="൧൮"> പിന്നത്തെതിൽ ഉണ്ടായത എന്തെന്നാൽ അവൻ പ്രത്യെകം
പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പൊൾ അവന്റെ ശിഷ്യന്മാർ അവനൊടു
കൂടി ഉണ്ടായിരുന്നു അപ്പൊൾ അവൻ അവരൊട ജനങ്ങൾ ഞാൻ</lg><lg n="൧൯"> ആരാകുന്നു എന്ന പറയുന്നു എന്ന ചൊദിച്ചു✱ അവർ ഉത്തരമാ
യിട്ട പറഞ്ഞു യൊഹന്നാൻ ബപ്തിസ്ത എന്നും ചിലർ എലിയ
എന്നും മറ്റു ചിലർ പൂൎവ ദീൎഘദൎശിമാരിൽ ഒരുത്തൻ പിന്നെ</lg><lg n="൨൦">യും ഉണ്ടായിരിക്കുന്നു എന്നും പറയുന്നു✱ അവൻ അവരൊടെ എ
ങ്കിൽ നിങ്ങൾ ഞാൻ ആരാകുന്നു എന്ന പറയുന്നു എന്ന പറഞ്ഞു
ദൈവത്തിന്റെ ക്രിസ്തു എന്ന പത്രൊസ ഉത്തരമായിട്ട പറഞ്ഞു✱</lg><lg n="൨൧"> എന്നാറെ അവൻ അവരൊടെ ഉറപ്പായി നിയൊഗിച്ച ഇതി</lg><lg n="൨൨">നെ ആരൊടും പറയരുത എന്ന കല്പിച്ചു✱ മാനുഷപുത്രൻ വള
രെ കഷ്ടപ്പെടുകയും മൂപ്പന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യാ
യന്മാരാലും ഉപെക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദി
വസത്തിൽ ഉയൎന്നെഴുനീല്ക്കപ്പെടുകയും ചെയ്യെണ്ടുന്നതാകുന്നു എ</lg><lg n="൨൩">ന്ന പറഞ്ഞു✱ പിന്നെയും അവൻ എല്ലാവരൊടും പറഞ്ഞു യാ
തൊരുത്തന്നും എന്നെ പിന്തുടരുവാൻ മനസ്സുണ്ടെങ്കിൽ അവൻത
ന്നെ താൻ വെറുക്കയും തന്റെ കുരിശിനെ ദിനം പ്രതി എടുത്തു</lg><lg n="൨൪">കൊൾകയും എന്നെ പിന്തുടരുകയും ചെയ്യട്ടെ✱ എന്തുകൊണ്ടെ
ന്നാൽ യാതൊരുത്തന്നങ്കിലും തന്റെ ജിവനെ രക്ഷിപ്പാൻ മ
നസ്സുണ്ടായാൽ അതിനെ നഷ്ടപ്പെടുത്തും എന്നാൽ യാതൊരുത്ത
നെങ്കിലും തന്റെ ജിവനെ എന്റെ നിമിത്തമായിട്ട നഷ്ടപ്പെടു</lg><lg n="൨൫">ത്തിയാൽ അവൻ അതിനെ രക്ഷിക്കും✱ എന്തുകൊണ്ടെന്നാൽ
ഒരു മനുഷ്യൻ ഭൂലൊകത്തെ മുഴുവനും ലഭ്യമാക്കി തന്നെ താൻ
നഷ്ടപ്പെടുത്തുകയൊ ചെതപ്പെടുകയൊ ചെയ്താൽ അവന എന്ത</lg><lg n="൨൬"> പ്രയൊജനമുളളു✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും എങ്കിലും എ
ന്റെ വചനങ്ങളിലും ലജ്ജിക്കപ്പെട്ടാൽ അവങ്കൽ മാനുഷപുത്രൻ
തന്റെയും തന്റെ പിതാവിന്റെയും പരിശുദ്ധ ദൂതന്മാരുടെയും</lg><lg n="൨൭"> മഹത്വത്തൊടെ വരുമ്പൊൾ ലജ്ജിക്കപ്പെടും✱ എന്നാൽ ഞാൻ
സത്യമായിട്ട നിങ്ങളൊട പറയുന്നു തങ്ങൾ ദൈവത്തിന്റെ രാ
ജ്യത്തെ കാണുവൊളത്തിന്ന മരണത്തെ ആസ്വദിക്കാതെ ചിലർ
ഇവിടെ നില്ക്കുന്നവരിൽ ഉണ്ട✱</lg>

<lg n="൨൮"> ൟ വചനങ്ങൾക്ക പിമ്പ എകദെശം എട്ടു ദിവസം കഴിഞ്ഞ
പ്പൊൾ ഉണ്ടായത എന്തെന്നാൽ അവൻ പത്രൊസിനെയും യൊ
ഹന്നാനെയും യാക്കൊബിനെയും കൂട്ടികൊണ്ട പ്രാൎത്ഥിപ്പാനായി</lg><lg n="൨൯">ട്ട ഒരു പൎവതത്തിലെക്ക കരെറി ചെന്നു✱ പിന്നെ അവൻ പ്രാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/182&oldid=177086" എന്ന താളിൽനിന്ന് ശേഖരിച്ചത്