താൾ:GaXXXIV1.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൯ അ ൩൧

<lg n="൪"> ഉണ്ടാകരുത✱ നിങ്ങൾ യാതൊരു ഭവനത്തിലെക്കും പ്രവെശിച്ചാ
ൽ അവിടെ പാൎപ്പിൻ പിന്നെ അവിടെനിന്ന പുറപ്പെട്ടു പൊകു</lg><lg n="൫">വിൻ✱ വിശെഷിച്ചും ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെ ഇരി
ക്കുമൊ ആ നഗരത്തിൽനിന്ന പുറപ്പെട്ടു പൊകുമ്പൊൾ അവ
രുടെ നെരെ ഒരു സാക്ഷിക്കായിട്ട നിങ്ങളുടെ പാദങ്ങളിൽനിന്ന</lg><lg n="൬"> ധൂളിയെ കൂടി തട്ടിക്കളവിൻ✱ പിന്നെ അവർ പുറപ്പെട്ട ചെന്ന
എല്ലാടത്തിലും എവംഗെലിയൊനെ പ്രസംഗിച്ചുകൊണ്ടും സൌ
ഖ്യമാക്കികൊണ്ടും ഗ്രാമങ്ങൾ തൊറും സഞ്ചരിച്ചു✱</lg>

<lg n="൭"> എന്നാറെ അവനാൽ ചെയ്യപ്പെട്ട കാൎയ്യങ്ങളെ ഒക്കയും തെത്രാ
ൎക്കൊനായ എറൊദെസ കെട്ടു യൊഹന്നാൻ മരിച്ചവരിൽനിന്ന</lg><lg n="൮"> ഉയൎന്നെഴുനീറ്റു എന്ന ചിലരാലും✱ എലിയ പ്രത്യക്ഷനായി എ
ന്ന ചിലരാലും പൂൎവ ദീൎഘദൎശിമാരിൽ ഒരുത്തൻ ഉയൎന്നെഴുനീറ്റു
എന്ന മറ്റ ചിലരാലും പറയപ്പെട്ടതുകൊണ്ട അവൻ വ്യാകുലപ്പെ</lg><lg n="൯">ടുകയും ചെയ്തു✱ അനന്തരം എറൊദെസ പറഞ്ഞു ഞാൻ യൊ
ഹന്നാനെ ശിരഃഛെദന ചെയ്തു, എന്നാൽ ഞാൻ യാതൊരുത്ത
നെ കുറിച്ച ഇപ്രകാരമുള്ള കാൎയ്യങ്ങളെ കെൾക്കുന്നുവൊ ഇവൻ
ആരാകുന്നു അവൻ അവനെ കാണ്മാൻ ആഗ്രഹിക്കയും ചെയ്തു✱</lg>

<lg n="൧൦"> പിന്നത്തെതിൽ അപ്പൊസ്തലന്മാർ തിരിച്ചുവന്നാറെ തങ്ങൾ
ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും അവനൊട വിവരമായി അറിയി
ച്ചു അപ്പൊൾ അവൻ അവരെ കൂട്ടിക്കൊണ്ട ബെതസൈദത എന്ന
പട്ടണത്തൊടു ചെൎന്ന വനമായുള്ളാരു സ്ഥലത്തെക്ക പ്രത്യെക</lg><lg n="൧൧">കമായി ചെന്നു✱ ജനങ്ങളും അതിനെ അറിഞ്ഞപ്പൊൾ അവന്റെ
പിന്നാലെ ചെന്നു അവൻ അവരെ സ്വീകരിച്ച ദൈവത്തിന്റെ
രാജ്യത്തെ കുറിച്ച അവരൊട സംസാരിക്കയും സ്വസ്ഥതയെ കൊ</lg><lg n="൧൨">ണ്ട ആവശ്യമുള്ളവരെ സ്വസ്ഥമാക്കുകയും ചെയ്തു✱ അപ്പൊൾ പ
കൽ അസ്തമിച്ചു തുടങ്ങി എന്നാറെ പന്ത്രണ്ടാളുകൾ വന്ന അവനൊ
ട പറഞ്ഞു പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിലും ദെശങ്ങളിലും പൊ
യി പാൎപ്പാനായിട്ടും ഭക്ഷണ സാധനങ്ങളെ സമ്പാദിപ്പാനായിട്ടും
അവരെ പറഞ്ഞയക്കെണം നാം ഇവിടെ വനമായുള്ളൊരു സ്ഥ</lg><lg n="൧൩">ലത്തിലല്ലൊ ആകുന്നത✱ എന്നാറെ അവൻ അവരൊട പറഞ്ഞു
നിങ്ങൾ അവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നാറെ അവർ പറ
ഞ്ഞു ഞങ്ങൾ ചെന്ന ൟ ജനങ്ങൾക്ക ഒക്കയും ആഹാരങ്ങളെ കൊ
ളളാഞ്ഞാൽ അഞ്ച അപ്പങ്ങളും രണ്ട മത്സ്യങ്ങളും അല്ലാതെ അധികം</lg><lg n="൧൪"> ഒന്നും ഞങ്ങൾക്കില്ല✱ എന്തുകൊണ്ടെന്നാൽ അവർ എകദെശം അ
യ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു എന്നാൽ അവൻ തന്റെ
ശിഷ്യന്മാരൊട അവരെ പങ‌്ക്തിയിൽ അമ്പതമ്പതായി ഇരുത്തുവി</lg><lg n="൧൫">ൻ എന്ന പറഞ്ഞു✱ അവർ അപ്രകാരം തന്നെ ചെയ്തു എല്ലാവ</lg><lg n="൧൬">രെയും ഇരുത്തുകയും ചെയ്തു✱ അപ്പൊൾ അവൻ ആ അഞ്ച അപ്പ
ങ്ങളെയും രണ്ട മത്സ്യങ്ങളെയും എടുത്ത ആകാശത്തിലെക്ക മെല്പൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/181&oldid=177085" എന്ന താളിൽനിന്ന് ശേഖരിച്ചത്