താൾ:GaXXXIV1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ മത്തായി ൫. അ.

<lg n="">ലിലെയായിൽനിന്നും ദെക്കപ്പൊലിസിൽനിന്നും യെറുശലമിൽ നി
ന്നും യെഹൂദിയായിൽനിന്നും യൊർദാന്റെ അക്കരയിൽനിന്നും
അവന്റെ പിന്നാലെ ചെന്നു✱</lg>

൫ അദ്ധ്യായം

൧ ഇന്നവർ ഭാഗ്യവാന്മാരാകുന്നു.—൧൩ അപ്പൊസ്തൊലന്മാർ
ഭൂലൊകത്തിന്റെ പ്രകാശമാകുന്നു.—൨൧ വെദപ്രമാണംവ്യാ
ഖ്യാനപ്പെട്ടത.

<lg n="">എന്നാറെ അവൻ പുരുഷാരങ്ങളെ കാണുകകൊണ്ട ഒരു പ
ൎവതത്തിലെക്ക കരെറി പൊയി അവൻ ഇരുന്നപ്പൊൾ അവന്റെ
</lg><lg n="൨"> ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു✱ പിന്നെ അവൻ തന്റെ
</lg><lg n="൩"> വായിനെ തുറന്ന അവൎക്ക ഉപദെശിച്ച പറഞ്ഞു✱ ആത്മാവി
ങ്കൽ സാധുക്കളായുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ
</lg><lg n="൪"> സ്വൎഗ്ഗരാജ്യം അവരുടെ ആകുന്നു✱ ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ
</lg><lg n="൫"> അതെന്തുകൊണ്ടെന്നാൽ അവർ ആശ്വസിക്കപ്പെടും✱ സൗമ്യതയു
ള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അ
</lg><lg n="൬">വകാശമായനുഭവിക്കും✱ നീതിക്കായിട്ട വിശന്ന ദാഹിക്കുന്നവർ
</lg><lg n="൭"> ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ തൃപ്തന്മാരാകും✱ ക
രുണയുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവൎക്ക കരു
</lg><lg n="൮">ണയെ ലഭിക്കും✱ ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അതെന്തു
</lg><lg n="൯">കൊണ്ടെന്നാൽ അവർ ദൈവത്തെ കാണും✱ സമാധാനത്തെ ന
ടത്തുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവർ ദൈവ
</lg><lg n="൧൦">ത്തിന്റെ പുത്രന്മാരെന്ന വിളിക്കപ്പെട്ടവരാകും✱ നീതി നിമി
ത്തമായിട്ട പീഡിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെ
</lg><lg n="൧൧">ന്നാൽ സ്വൎഗ്ഗരാജ്യം അവരുടെ ആകുന്നു✱ ഞാൻ നിമിത്തമായി
ട്ട അവർ നിങ്ങളെ ധിക്കരിക്കയും പീഡിപ്പിക്കയും സകല വിധമാ
യുള്ള ദുൎവചനത്തെ നിങ്ങളുടെ നെരെ വ്യാജമായിട്ട പറകയുംചെ
</lg><lg n="൧൨">യ്യുമ്പൊൾ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു✱ നിങ്ങളുടെ പ്രതിഫലം
സ്വൎഗ്ഗത്തിങ്കൽ വളര ആകകൊൺറ്റ സന്തൊഷിക്കയും ആനന്ദിക്ക
യും ചെയ്വിൻ എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക മുമ്പെ ഉള്ള ദീൎഘദ
ൎശിമാരെ അവർ ഇപ്രകാരം പീഡിപ്പിച്ചു✱</lg>

<lg n="൧൩">നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്നാൽ ഉപ്പിന്ന രസമില്ലാതെ
പൊയാൽ എതുകൊണ്ടു ഉപ്പരസമുണ്ടാക്കപ്പെടും പുറത്ത കളയപ്പെ
ടുവാനും മനുഷ്യരാൽ ചവിട്ടപ്പെടുവാനും അല്ലാതെ അത പിന്നെ ഒ
</lg><lg n="൧൪">ന്നിന്നും കൊള്ളരുത✱ നിങ്ങൾ ഭൂലൊകത്തിന്റെ പ്രകാശമാകുന്നു
ഒരു മലമെൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നൊരു നഗരം മറഞ്ഞിരുന്നു
</lg><lg n="൧൫"> കൂടാ✱ ഒരു വിളക്കിനെ കൊളുത്തി ഒരു പറയിൻ കിഴിൽ വെ
ക്കുമാറില്ല വിളക്കു തണ്ടിന്മെൽ അത്രെ അപ്പൊൾ അത ഭവനത്തി
</lg><lg n="൧൬">ലുള്ളവൎക്ക എല്ലാവൎക്കും പ്രകാശം കൊടുക്കുന്നു✱ ഇപ്രകാരം മനുഷ്യർ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/18&oldid=176922" എന്ന താളിൽനിന്ന് ശേഖരിച്ചത്