താൾ:GaXXXIV1.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ ലൂക്കൊസ ൭ അ

<lg n="">അവൻ രൊഗങ്ങളിൽനിന്നും ദണ്ഡങ്ങളിൽ നിന്നും ദുഷ്ടാത്മാക്കളിൽ
നിന്നും പലരെയും സൗഖ്യമാക്കി അനെകം കുരുടൎക്ക കാഴ്ചയെ ന</lg><lg n="൨൨">ൽകുകയും ചെയ്തു✱ അപ്പൊൾ യെശു ഉത്തരമായിട്ട അവരാട പ
റഞ്ഞു നിങ്ങൾ ചെന്ന നിങ്ങൾ കണ്ടിട്ടും കെട്ടിട്ടുമുള്ള കാൎയ്യങ്ങളെ
ഇന്നിന്നത എന്ന യൊഹന്നാനൊട അറിയിപ്പിൻ കുരുടർ കാഴ്ച
യെ പ്രാപിക്കയും മുടന്തർ നടക്കയും കുഷ്ഠരൊഗികൾ സ്വഛന്മാരാ
കയും ചെവിടർ കെൾക്കയും മരിച്ചവർ എഴുനീല്പിക്കപ്പെടുകയും
സാധുക്കൾക്ക എവംഗെലിയൊൻ അറിയിക്കപ്പെടുകയും ചെയ്യുന്നു✱</lg><lg n="൨൩"> വിശെഷിച്ച യാതൊരുത്തൻ എങ്കൽ വിരുദ്ധപ്പെടാതെ ഇരിക്കു
ന്നുവൊ അവൻ ഭാഗ്യവാനാകുന്നു✱</lg>

<lg n="൨൪"> പിന്നെ യൊഹന്നാന്റെ ദൂതന്മാർ പൊയതിന്റെ ശെഷം അ
വൻ ജനസംഘങ്ങളൊട യൊഹന്നാനെ കുറിച്ച പറഞ്ഞു തുടങ്ങി
എന്തിനെ കാണ്മാൻ നിങ്ങൾ വനപ്രദെശത്തിങ്കലെക്ക പുറപ്പെട്ടു</lg><lg n="൨൫"> ചെന്നു കാറ്റിനാൽ എളകപ്പെടുന്ന ഒരു ഞാങ്ങണയെയൊ✱ എ
ന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ പുറപ്പെട്ടു ചെന്നു മൃദുത്വമാ
യുള്ള വസ്ത്രങ്ങളാൽ ധരിക്കപ്പെട്ടൊരു മനുഷ്യനെയൊ കണ്ടാലും
മൊടിയുള്ള വസ്ത്രത്തൊടും ശൃംഗാരതയൊടും കൂടി ഇരിക്കുന്നവർ</lg><lg n="൨൬"> രാജധാനികളിലാകുന്നു✱ എന്നാൽ നിങ്ങൾ എന്തിനെ കാണ്മാൻ
പുറപ്പെട്ടു ചെന്നു ഒരു ദീൎഘദൎശിയെയൊ അതെ ഒരു ദീൎഘദൎശിയെ</lg><lg n="൨൭">ക്കാളും ശ്രെഷ്ഠനെ എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ കണ്ടാലും
ഞാൻ എന്റെ ദൂതനെ നിന്റെ മുഖത്തിന്ന മുമ്പാകെ അയക്കുന്നു
അവൻ നിന്റെ മുമ്പിൽ നിന്റെ വഴിയെ നന്നാക്കുമെന്ന ആരെ</lg><lg n="൨൮">കുറിച്ച എഴുതപ്പെട്ടിരിക്കുന്നുവൊ അവൻ ഇവനാകുന്നു✱ എന്തു
കൊണ്ടെന്നാൽ ഞാൻ നിങ്ങളൊട പറയുന്നു സ്ത്രീകളിൽനിന്ന ജനി
ച്ചവരിൽ യൊഹന്നാൻ ബപ്തിസ്തിനെക്കാൾ വലിയ ദീൎഘദൎശി ആ
രുമില്ല എന്നാൽ ദൈവത്തിന്റെെ രാജ്യത്തിൽ ഏറ്റവും</lg><lg n="൨൯"> ചെറിയവൻ അവനിലും വലിയവനാകുന്നു✱ എന്നാൽ കെട്ടിട്ടുള്ള
ജനങ്ങൾ എല്ലാവരും ചുങ്കക്കാരും യൊഹന്നാന്റെ ബപ്തിസ്മ</lg><lg n="൩൦">യാൽ ബപ്തിസ്മപ്പെട്ടുകൊണ്ട ദൈവത്തെ നീതിപരനാക്കി✱ എ
ന്നാൽ പറിശെന്മാരും ന്യായശാസ്ത്രിമാരും അവനാൽ ബപ്തിസ്മ
പ്പെടാതെ ദൈവത്തിന്റെ ആലൊചനയെ തങ്ങൾക്ക വിരൊധ
മായി ത്യജിച്ചു✱</lg>

<lg n="൩൧"> പിന്നെ കൎത്താവ പറഞ്ഞു എന്നാൽ ഞാൻ ൟ സന്തതി
യിലുള്ള മനുഷ്യരെ യാതൊന്നിനൊട സദൃശമാക്കെണ്ടു അവർ ആ</lg><lg n="൩൨">രൊട സദൃശന്മാരാകുന്നു✱ ചന്തസ്ഥലത്ത ഇരിക്കയും ഞങ്ങൾ നി
ങ്ങൾക്കായി കുഴലൂതി നിങ്ങൾ നൃത്തം ചെയ്തതുമില്ല ഞങ്ങൾ നിങ്ങൾ
ക്കായി പ്രലാപിച്ചു നിങ്ങൾ കരഞ്ഞതുമില്ല എന്ന തമ്മിൽ തമ്മിൽ വി</lg><lg n="൩൩">ളിച്ച പറകയും ചെയ്യുന്ന ബാലകന്മാരൊട സദൃശന്മാരാകുന്നു✱ എ
ന്തുകൊണ്ടെന്നാൽ യൊഹന്നാൻ ബപ്തിസ്മ അപ്പത്തെ ഭക്ഷിക്കാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/174&oldid=177078" എന്ന താളിൽനിന്ന് ശേഖരിച്ചത്