താൾ:GaXXXIV1.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ ലൂക്കൊസ ൨ അ

<lg n="">ആ നാളുകളിൽ ഉണ്ടായത എന്തെന്നാൽ ഭൂലോകമെല്ലാം പെർ
വഴി പതിക്കപ്പെടെണ്ടുന്നതിന്ന ആഗുസ്തൊസ കൈസരിൽനിന്ന ഒ</lg><lg n="൨">രു കല്പന പുറപ്പെട്ടു✱ ൟ പെർവഴിപ്പതിവ കൂറിനൊസ സൂറി</lg><lg n="൩">യായിൽ നാടുവാഴിയായിരിക്കുമ്പൊൾ ഒന്നാമത ഉണ്ടായി✱ എ
ല്ലാവരും പെർവഴിപതിപ്പിക്കെണ്ടുന്നതിന്ന അവനവന്റെ നഗ</lg><lg n="൪">രത്തിങ്കലെക്ക ചെന്നു✱ അപ്പൊൾ യൊസെഫും താൻ ദാവീദി
ന്റെ കുഡുംബത്തിലും വംശത്തിലും ഉള്ളവനായിരുന്നതുകൊണ്ട✱</lg><lg n="൫"> ഗലിലെയായിലെ നസറെൎത്ത എന്ന നഗരത്തിൽനിന്ന യെഹൂ
ദിയായിലെക്ക ദാവീദിന്റെ ബതലഹെമെന്ന പെരായുള്ള നഗര
ത്തിങ്കലെക്ക തനിക്ക വിവാഹംപറഞ്ഞു നിശ്ചയിക്കപ്പെട്ട ഭാൎയ്യയാ
യി ഗൎഭിണിയായുള്ള മറിയയൊടുകൂടെ പെർവഴി പതിപ്പിപ്പാനാ</lg><lg n="൬">യിട്ട പുറപ്പെട്ടുപൊയി✱ അപ്പൊൾ ഉണ്ടായത എന്തെന്നാൽ അവ
ർ അവിടെ ഇരിക്കുമ്പൊൾ അവൾ പ്രസവിക്കെണ്ടും ദിവസങ്ങൾ തി</lg><lg n="൭">കഞ്ഞു✱ അവൾ തന്റെ പ്രഥമ പുത്രനെ പ്രസവിക്കയും അവ
നെ ജീൎണ്ണവസ്ത്രങ്ങൾ കൊണ്ട പുതപ്പിക്കയും അവൎക്ക വഴിയമ്പല
ത്തിൽ സ്ഥലമില്ലായ്കകൊണ്ട അവനെ പുൽകൂട്ടിൽ കിടത്തുകയും
ചെയ്തു✱</lg>

<lg n="൮">അപ്പൊൾ ആ പ്രദെശത്തിൽ പറമ്പിൽ പാൎത്തുകൊണ്ടും രാത്രി
യാമങ്ങളിൽ തങ്ങളുടെ ആട്ടിൻ കൂട്ടത്തെ കാവൽ കാത്തുകൊണ്ടും</lg><lg n="൯"> ഇരിക്കുന്ന എടയന്മാരുണ്ടായിരുന്നു✱ കണ്ടാലും കൎത്താവിന്റെ
ദൂതൻ അവരുടെ മെൽഭാഗത്ത നിന്നു കൎത്താവിന്റെ മഹത്വം
അവരുടെ ചുറ്റും പ്രകാശിച്ചു അവർ എത്രയും വളരെ ഭയപ്പെ</lg><lg n="൧൦">ടുകയും ചെയ്തു✱ അപ്പൊൾ ദൈവദൂതൻ അവരാട പറഞ്ഞു നി
ങ്ങൾ ഭയപ്പെടരുത എന്തെന്നാൽ കണ്ടാലും സകല ജനത്തിന്നും
ഉണ്ടാകുവാനിരിക്കുന്ന മഹാ സന്തൊഷത്തെ ഞാൻ നിങ്ങളൊട ന</lg><lg n="൧൧">ല്ല വൎത്തമാനമായിട്ട അറിയിക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ
ക്ക ഇന്നുതന്നെ കൎത്താവാകുന്ന ക്രിസ്തു എന്നൊരു രക്ഷിതാവ ദാ</lg><lg n="൧൨">വീദിന്റെ നഗരത്തിൽ ജനിച്ചിട്ടുണ്ട✱ നിങ്ങൾക്ക ൟ ഒരു അടായ
ളമുണ്ടാകും ശിശു ജീൎണ്ണവസ്ത്രങ്ങൾ കൊണ്ട പുതപ്പിക്കപ്പെട്ട പുൽകൂ</lg><lg n="൧൩">ട്ടിൽ കിടക്കുന്നതിനെ നിങ്ങൾ കണ്ടെത്തും✱ യദൃച്ശയായിട്ട ആ
ദൈവൂതനൊടു കൂടി ഒരു സ്വൎഗ്ഗ സെനാഗണം ദൈവത്തിനെ</lg><lg n="൧൪"> സ്തുതിച്ചുകൊണ്ടും✱ അത്യുന്നതങ്ങളിൽ ദൈവത്തിന്ന മഹത്വവും ഭൂ
മിയിൽ സമാധാനവും മനുഷ്യരിൽ സംപ്രീതിയും ഉണ്ടായ്വരട്ടെ എ
ന്ന പറഞ്ഞുകൊണ്ടും ഇരുന്നു✱</lg>

<lg n="൧൫">പിന്നെ ഉണ്ടായത എന്തെന്നാൽ ദൈവദൂതന്മാർ അവരെ വിട്ട
സ്വൎഗ്ഗത്തിങ്കലെക്ക പൊയതിന്റെ ശെഷം ആ എടയന്മാർ തമ്മിൽ
പറഞ്ഞു നാം ബതലഹെമൊളം ചെന്ന കൎത്താവ നമ്മൊ</lg><lg n="൧൬">ടറിയിച്ചതായി ൟ ഉണ്ടായ കാൎയ്യത്തെ കാണെണം✱ അവർ
ബദ്ധപ്പെട്ട വന്നു മറിയയെയും യൊസെഫിനെയും പുൽകൂട്ടിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/156&oldid=177060" എന്ന താളിൽനിന്ന് ശേഖരിച്ചത്