താൾ:GaXXXIV1.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧ അ ൫

<lg n="൬൬">ൎത്തമാനങ്ങൾ ഒക്കയും പ്രസിദ്ധിയായി.✱ കെട്ടവരെല്ലാവരും ൟ
ബാലകൻ എത പ്രകാരമുള്ളവനായിഭവിക്കും എന്ന പറഞ്ഞുംകൊ
ണ്ട ആയവയെ തങ്ങളുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു കൎത്താവിന്റെ
കയ്യും അവനൊടു കൂട ഉണ്ടായിരുന്നു✱</lg>

<lg n="൬൭">പിന്നെ അവന്റെ പിതാവായസഖറിയ പരിശുദ്ധാത്മാവ കൊ</lg><lg n="൬൮">ണ്ട പൂൎണ്ണനായി ദീൎഘദർശനം പറഞ്ഞു✱ ഇസ്രാഎലിന്റെ ദൈവ
മായ കൎത്താവ സ്തൊത്രം ചെയ്യപ്പെട്ടവനാകുന്നു അത എന്തുകൊ
ണ്ടെന്നാൽ അവൻ തന്റെ ജനത്തെ ദൎശിക്കയും ഉദ്ധാരണം ചെ</lg><lg n="൬൯">യ്കയും✱ അവൻ ലൊകാരംഭം മുതൽ ഉണ്ടായിട്ടുള്ള തന്റെ പരിശു
ദ്ധന്മാരായ ദീൎഘദൎശികളുടെ വായ കൊണ്ട പറഞ്ഞ പ്രകാരം തന്നെ✱</lg><lg n="൭൦"> തന്റെ ദാസനായ ദാവീദിന്റെ കുഡുംബത്തിൽ നമുക്ക രക്ഷയാ</lg><lg n="൭൧">കുന്ന ഒരു ശൃംഗത്തെ ഉയൎത്തുകയും ചെയ്തിരിക്കുന്നു✱ നമ്മുടെ ശ
ത്രുക്കളിൽനിന്നും നമ്മെ ദ്വെഷിക്കുന്നവരുടെ എല്ലാവരുടെയും ക</lg><lg n="൭൨">യ്യിൽനിന്നും ഉള്ള രക്ഷയെ തന്നെ✱ അത അവൻ നമ്മുടെ പിതാ</lg><lg n="൭൩">ക്കന്മാരെ കുറിച്ചുള്ള കരുണയെ പൂൎത്തിവരുത്തുവാനായിട്ടും✱ നാം
നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്ന രക്ഷിക്കപ്പെട്ടിട്ട തന്റെ മു</lg><lg n="൭൪">മ്പാകെ✱ വിശുദ്ധതയൊടും നീതിയൊടും ക്രടെ നമ്മുടെ ആയുസ്സുള്ള
നാളൊക്കയും ഭയം കൂടാതെ തന്നെ സെവിപ്പാൻ തക്കവണ്ണം നമുക്ക</lg><lg n="൭൫"> ആക്കിതരുമെന്ന✱ അവൻ നമ്മുടെ പിതാവായ അബ്രഹാമിനൊട
ചെയ്തിരിക്കുന്ന സത്യത്തെ തന്റെ ശുദ്ധമുള്ള ഉഭയസമ്മതത്ത ഒ</lg><lg n="൭൬">ൎപ്പാനായിട്ടും ആകുന്നു✱ പിന്നെയും ബാലക നീ അത്യുന്നതനായവ</lg><lg n="൭൭">ന്റെ ദീൎഘദൎശി എന്ന വിളിക്കപ്പെടും✱ എന്തുകൊണ്ടെന്നാൽ നീ
കൎത്താവിന്റെ വഴികളെ നന്നാക്കുവാനായിട്ടും നമ്മുടെ ദൈവ
ത്തിന്റെ ആൎദ്രകരുണകളാൽ അവന്റെ ജനത്തിന രക്ഷയുടെ
ജ്ഞാനത്തെ അവരുടെ പാപമൊചനത്തിനായിക്കൊണ്ട കൊടു</lg><lg n="൭൮">പ്പാനായിട്ടും അവന്റെ മുമ്പെ നടക്കും✱ അന്ധകാരത്തിലും മൃത്യു
നിഴലിലും ഇരിക്കുന്നവൎക്ക പ്രകാശം നൽകെണ്ടുന്നതിന്നും നമ്മുടെ
പാദങ്ങളെ സമാധാനത്തിന്റെ വഴിയിൽ നടത്തെണ്ടുന്നതിന്നും✱</lg><lg n="൭൯"> ആ ആൎദ്രകരുണകളാൽ ഉയരത്തിങ്കൽനിന്ന അരുണൊദയം ന
മ്മെ ദൎശിച്ചിരിക്കുന്നു✱</lg>

<lg n="൮൦">പിന്നത്തെതിൽ ബാലകൻ വളൎന്ന ആത്മാവിൽ ശക്തിപ്പെട്ടു
വിശെഷിച്ചും അവൻ ഇസ്രാഎലിന്ന തന്റെ പ്രത്യക്ഷ നാൾവ
രെ വനപ്രദെശങ്ങളിൽ ആയിരുന്നു✱</lg>

൨ അദ്ധ്യായം

൧ റൊമാ രാജ്യത്ത ഒക്കെയും ആഗുസ്തൊസ പെർവഴി പതിപ്പി
ച്ചത.— ൬ ക്രിസ്തുവിന്റെ ജനനം.— ൨൨ അവന്റെ ചെലാക
ൎമ്മം.— ൨൮ ശിമഒനുംവ അന്നായും ക്രിസ്തു വിനെ കുറിച്ച ചൊല്ലി
യ ദീൎഘദൎശനം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/155&oldid=177059" എന്ന താളിൽനിന്ന് ശേഖരിച്ചത്