താൾ:GaXXXIV1.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ ലൂക്കൊസിന്റെ അവതാരിക.— ൫യൊഹന്നാൻ ബപ്തിസി
ന്റെ ഉത്ഭവം.— ൨൬ ക്രിസ്തുവിന്റെ ഉത്ഭവം.— ൫൭ യൊ
ഹന്നാന്റെ ജനനവും ചെലാകൎമ്മവും.— ൬൭ സഖറിയായുടെ
ദീൎഘദൎശനം

<lg n="">ഞങ്ങളുടെ ഇടയിൽ പൂൎണ്ണനിശ്ചയമായിരിക്കുന്ന കാൎയ്യങ്ങളുടെ വി</lg><lg n="൨">വരത്തെ✱ ആദിമുതൽതുടങ്ങി കണ്ടസാക്ഷിക്കാരായും വചനത്തി
ന്റെ ശുശ്രൂഷക്കാരായും ഉള്ളവർ ഞങ്ങളെ ഗ്രഹിപ്പിച്ചപ്രകാരം ക്ര</lg><lg n="൩">മപ്പെടുത്തുവാൻ പലരും ശ്രമിച്ചതുകൊണ്ട✱ ആദിയിൽനിന്നതുടങ്ങി
സകല കാൎയ്യങ്ങളെയും താല്പൎയ്യമായി വിചാരിച്ചറിഞ്ഞവനായ എനി
ക്കും മഹാ ശ്രെഷ്ഠനായ തെയൊഫിലൊസെ നിനക്ക ഉപദെശിക്ക</lg><lg n="൪">പ്പെട്ടിട്ടുള്ള കാൎയ്യങ്ങളുടെ പരമാൎത്ഥത്തെ നീ അറിവാനായിട്ട✱ നി
നക്ക ക്രമമായി എഴുതുവാൻ നന്നായി കണ്ടിരിക്കുന്നു✱</lg>

<lg n="൫">യെഹൂദിയായിലെ രാജാവായ എറൊദെസിന്റെ നാളുകളിൽ
ആബിയായുടെ സംപ്രദായമുറയിൽ സഖറിയ എന്ന നാമമുള്ളാരു
ആചാൎയ്യൻ ഉണ്ടായിരുന്നു അവന്റെ ഭാൎയ്യ അഹറൊന്റെ പുത്രി
മാരിലുള്ളവളായിരുന്നു അവളുടെ പെർ എലിശാബെത്ത എന്നാ</lg><lg n="൬">യിരുന്നു✱ അവർ ഇരിവരും കൎത്താവിന്റെ സകല കല്പനകളി
ലും നിയമങ്ങളിലും കുറ്റമില്ലാത്തവരായി നടന്നുകൊണ്ട ദൈവത്തി</lg><lg n="൭">ന്റെ മുമ്പാകെ നീതിയുള്ളവരായിരുന്നു✱ എലിശാബെത്ത മച്ചി
യായിരുന്നതുകൊണ്ട അവൎക്ക പുത്രൻ ഉണ്ടായില്ല അവർ ഇരിവ</lg><lg n="൮">രും നന്നായിവയസ്സുചെന്നവരും ആയിരുന്നു✱ എന്നാറെ അവൻ
തന്റെ സംപ്രദായമുറയുടെ ക്രമത്തിങ്കൽ ദൈവത്തിന്റെ മുമ്പാ</lg><lg n="൯">കെ ആചാൎയ്യകൎമ്മം ചെയ്യുമ്പൊൾ ഉണ്ടായതഎന്തെന്നാൽ✱ ആചാ
ൎയ്യസ്ഥാനത്തിന്റെ മൎയ്യാദ പ്രകാരം അവൻ കൎത്താവിന്റെ ആല
യത്തിലെക്ക ചെന്നാറെ ധൂപം കാട്ടുവാൻ അവന്ന ചിട്ടിവന്നു✱</lg><lg n="൧൦"> ധൂപസമയത്തിങ്കൽ ജനസംഘമെല്ലാം പുറത്ത പ്രാൎത്ഥിച്ചുകൊണ്ടും</lg><lg n="൧൧"> ഇരുന്നു✱ അപ്പൊൾ അവന്ന കൎത്താവിന്റെ ഒരു ദൂതൻ ധൂപപീ
ഠത്തിന്റെ വലത്ത ഭാഗത്തിങ്കൽ നിന്നുകൊണ്ട പ്രത്യക്ഷനായി✱</lg><lg n="൧൨"> സഖറിയ അവനെ കണ്ടിട്ട ചാഞ്ചല്യപ്പെട്ടു അവന്നഭയം പിടിക്കയും</lg><lg n="൧൩"> ചെയ്തു✱ എന്നാറെ ദൈവദൂതൻ അവനൊട പറഞ്ഞു സഖറിയാ
ഭയപ്പെടരുത എന്തുകൊണ്ടെന്നാൽ നിന്റെ പ്രാൎത്ഥന കെൾക്ക െ
പ്പട്ടിരിക്കുന്നു നിന്റെ ഭാൎയ്യ എലിശബെത്ത നിനക്ക ഒരു പുത്രനെ
പ്രസവിക്കും നീ അവന്ന യൊഹന്നാൻഎന്ന പെർ വിളിക്കയും ചെ</lg><lg n="൧൪">യ്യും✱ നിനക്ക സന്തൊഷവും ആനന്ദവും ഉണ്ടാകും അവന്റെ ജന</lg>


A

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/151&oldid=177055" എന്ന താളിൽനിന്ന് ശേഖരിച്ചത്