താൾ:GaXXXIV1.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൩, അ. ൫

<lg n="">പിന്നെ ആ നാളുകളിൽ യൊഹന്നാൻ ബപ്തിസ്ത വന്ന യെഹൂ
</lg><lg n="൨">ദിയായിലുള്ള വനത്തിൽ പ്രസംഗിച്ച പറയുന്നു✱ സ്വൎഗ്ഗരാജ്യം
</lg><lg n="൩"> സമീപമായിരിക്കകൊണ്ട അനുതാപപ്പെടുവിൻ✱ എന്തുകൊണ്ടെ
ന്നാൽ കൎത്താവിന്റെ വഴിയെ നന്നാക്കുവിൻ അവന്റെ ഊടു
വഴികളെ നെരെ ആക്കുവിൻ എന്ന വനത്തിൽ ശബ്ദിക്കുന്ന
വന്റെ ശബ്ദം എന്ന എശായാ ദീൎഘദൎശിയാൽ ചൊല്ലപ്പെട്ടവൻ
</lg><lg n="൪"> ഇവനാകുന്നു✱ വിശെഷിച്ചും ൟ യൊഹന്നാന്ന ഒട്ടകരൊമം
കൊണ്ടുള്ള ഉടുപ്പം അവന്റെ അരയിൽ ഒരു തൊർവാറും ഉണ്ടാ
യിരുന്നു വെട്ടക്കിളികളും കാട്ടുതെനും അവന്ന ആഹാരവും ആയി
</lg><lg n="൫">രുന്നു✱ അപ്പൊൾ യെറുശലമും യെഹൂദിയാ ഒക്കയും യൊർദാ
ന്ന ചുറ്റുമുള്ള ദെശം ഒക്കയും അവന്റെ അടുക്കലെക്ക പുറപ്പെട്ടു
</lg><lg n="൬"> പൊകയും✱ തങ്ങളുടെ പാപങ്ങളെ എറ്റു പറഞ്ഞുകൊണ്ട യൊർ
ദാനിൽ വെച്ച അവനാൽ ബപ്തിസ്മ ചെയ്യപ്പെടുകയും ചെയ്തു✱</lg>

<lg n="൭">എന്നാൽ പറിശന്മാരിലും സദൊക്കായക്കാരിലും പലർതന്റെ
ബപ്തിസ്മയ്ക്ക വരുന്നതിനെ കണ്ടാറെ അവൻ അവരൊട പറഞ്ഞു
അണലി കുട്ടികളെ വരുവാനുള്ള കൊപത്തിൽനിന്ന ഓടിപൊ
</lg><lg n="൮">കുവാൻ നിങ്ങളൊട ആര അറിയിച്ചിരിക്കുന്നു✱ ആകയാൽ അ
നുതാപത്തിന്ന യൊഗ്യങ്ങളായുള്ള ഫലങ്ങളെ പുറപ്പെടീപ്പിൻ✱
</lg><lg n="൯"> അബ്രഹാം ഞങ്ങൾക്ക പിതാവായിട്ട ഉണ്ട എന്ന നിങ്ങളിൽതന്നെ
പറവാൻ നിരൂപിക്കയും അരുത എന്തുകൊണ്ടെന്നാൽ ൟ കല്ലു
കളിൽനിന്ന അബ്രഹാമിന്ന മക്കളെ ഉണ്ടാക്കുവാൻ ദൈവത്തിന്ന
</lg><lg n="൧൦"> കഴിയുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱ വിശെഷിച്ച ഇപ്പൊ
ളും കൊടാലി വൃക്ഷങ്ങളുടെ മൂലത്തിന്ന വെക്കപ്പെട്ടിരിക്കുന്നു അ
തുകൊണ്ട നല്ല ഫലങ്ങളെ തരാത്ത വൃക്ഷമൊക്കയും വെക്കപ്പെട്ട അ
</lg><lg n="൧൧">ഗ്നിയിൽ ഇടപ്പെടുന്നു✱ ഞാൻ അനുതാപത്തിന്നായിട്ട വെള്ളം
കൊണ്ടു നിങ്ങളെ ബപ്തിസ്മ ചെയ്യുന്നുവല്ലൊ എന്നാൽ എന്റെ പി
ന്നാലെ വരുന്നവൻ എന്നെക്കാൾ ബലവാനാകുന്നു അവന്റെ ചെ
രിപ്പുകളെ വഹിപ്പാൻ ഞാൻ യൊഗ്യനാകുന്നില്ല അവൻ പരിശു
</lg><lg n="൧൨">ദ്ധാത്മാവുകൊണ്ടും അഗ്നി കൊണ്ടും നിങ്ങളെ ബപ്തിസ്മ ചെയ്യും✱ അ
വന്റെ വിശറി അവന്റെ കയ്യിൽ ഉണ്ട അവൻ തന്റെ കള
ത്തെ നല്ലവണ്ണം വെടിപ്പാക്കുകയും തന്റെ കൊതമ്പിനെ കളപ്പു
രയിൽ കൂട്ടുകയും ചെയ്യും പതരിനെ കെട്ടുപൊകാത്ത അഗ്നിയിൽ
ദഹിപ്പിച്ചു കളയും താനും</lg>

<lg n="൧൩">അപ്പൊൾ യെശു ഗലിലെയായിൽനിന്ന യൊർദാനിലെക്ക യൊ
ഹന്നാന്റെ അടുക്കൽ അവനാൽ ബപ്തിസ്മ ചെയ്യപ്പെടുവാനായിട്ട
</lg><lg n="൧൪"> വരുന്നു✱ എന്നാറെ യൊഹന്നാൻ അവനെ വിരൊധിച്ച എനിക്ക നി
ന്നാൽ ബപ്തിസ്മ ചെയ്യപ്പെടുവാൻ ആവശ്യമുണ്ടു നീ എന്റെ അടുക്കൽ
</lg><lg n="൧൫"> വരുന്നുവൊഎന്ന പറഞ്ഞു✱ എന്നാറെ യെശു ഉത്തരമായിട്ട അവ
നൊട പറഞ്ഞു. ഇപ്പൊൾ സമ്മതിക്ക എന്തുകൊണ്ടെന്നാൽ ഇപ്രകാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/15&oldid=176919" എന്ന താളിൽനിന്ന് ശേഖരിച്ചത്