ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
49 -----
ച്ചിട്ടുള്ളത് . നമ്മുടെ സാഹിത്യവും മതവും ത മ്മിൽ ഉററ ബന്ധുക്കളായതുകൊണ്ടു വിഷയ ങ്ങളുടെ സാങ്കൎയ്യം അപരിഹാൎയ്യവും അപരി ത്യാജ്യവും ആകുന്നു. അതുകൊണ്ടാണു വകുപ്പു
കളായി തിരിക്കുമ്പോൾ വിഭാജകധൎമ്മം പാട്ടു
കളുടെ പ്രയോജനപ്രാധാന്യത്തെ വകവയ്ക്കാ തെ വിഷയസ്വരൂപത്തിൽമാത്രം ഉറപ്പിക്കു വാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞത് . പ്രയോജ നം അറിവുണ്ടാക്കുക മാത്രവും, വിഷയങ്ങളു ടെ പ്രയോഗികാവസ്ഥയെ അപേക്ഷിച്ചു ശി ഥിലവും ആയി പരിണമിക്കുന്നുവെങ്കിൽ അ വിടെ വിഷയത്തിനു മാന്യസ്ഥാനം കൊടുക്കു വാനും,വിഷയനാമംതന്നെ ഗണനാമമായി സ്വീകരിക്കുവാനും വിരോധമില്ല. മേൽകാ ണിച്ച പന്ത്രണ്ടു വിഭാഗങ്ങളിലും താഴെ വരു ന്ന അവയുടെ വിവരണങ്ങളിലും പ്രയോജന ത്തിൻറേയും വിഷയസ്വരൂപത്തിൻറേയും മേ ളനം കണോവുന്നതാണ്.
7 *
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |