താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-44-

ന്നും ചാടുവാൻ സംഗതിയായില്ല. അതിനുമുമ്പ് കൂട്ടരോടു യാത്ര പറഞ്ഞിരിക്കാം. അവർ താളമാനങ്ങൾക്കു മൂലമായ കാല നിയമത്തിൽ തന്നെ ജീവിച്ചു പോന്നു. സംസ്കൃതക്കാർ "യരതാഭജസാ" എന്നു ഗണിച്ചു മാത്രക്കോലിന്റെ തൂക്കം പിടിക്കുകയും തമിഴർ അക്ഷരത്തിൽ തൂങ്ങിയ സ്വരത്തിൽ കൂടുകയും ചെയ്തപ്പോൾ കേരളീയർ 'സരിഗ,രിഗ്ഗ,ധാമ' എന്നു കാലഗതിയിൽതന്നെ കഴിച്ചുകൂട്ടി. സംസ്കൃതക്കാർ പടം നൂലിൽ തൂക്കി നൂലും പടവും കൂടി പറപ്പിക്കുവാൻ ശ്രമിച്ചു. മലയാളികൾ പടത്തിന്മേൽ സൂത്രംകെട്ടി അതുവിടാതെ പടം പറപ്പിച്ചു. ഇതാണു ഈ മൂന്നു കൂട്ടൎക്കും പ്രത്യേകമുള്ള വൃത്തങ്ങളുടെ ആന്തരമായ വ്യത്യാസം. ഈ താരതമ്യവിചാരം ഇതിലധികം വൎദ്ധിപ്പിക്കേണ്ട ആവശ്യമില്ല. ഭാഷാവൃത്തവിശേഷങ്ങളെപ്പറ്റി എനി നമുക്ക് ആലോചിക്കാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)