ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
159 ---
കേട്ടുവെന്നുകൂടി നടിക്കാതായി. 'ഓടുംമൃഗങ്ങ'ളെന്ന മട്ടു് എന്നോ, മട്ടുമാറി എന്നോ കേട്ടാൽ നല്ല മട്ടല്ലെന്നു കരുതി വഴി മാറിപ്പോ യിത്തുടങ്ങി.
XXV. ജീൎണ്ണോദ്ധാരദശ.
അങ്ങനെയിരിക്കുമ്പോഴാണു് സ്വാരാജ്യദ്ധ്വനി നാട്ടിൽ പുട പുഴങ്ങുവാൻ തുടങ്ങിയതു്. സ്വരാജ്യഗീതി തരംനോക്കി പിന്നാലെ പുറപ്പെട്ടു. അതിലെ ആദൎശശുദ്ധി കണ്ടു തന്റെതെന്നു് ' അഭിമാനിച്ചു സ്വരാജ്യസ്നേഹികൾ അതിനെ ആദരിച്ചു. ഇതാണു ഭാഷാഗാനങ്ങളുടെ അടുത്ത കാലത്തുണ്ടായിട്ടുള്ള ' ജീൎണ്ണോ
ദ്ധാരദശ.' ഈ ദശാരംഭത്തോടുകൂടി ഭാഷാഗാനങ്ങളുടെ പരിണാമ ദശകൾ ഒരു വട്ടംതിരിഞ്ഞു 'സാ' എന്നു പ്രാരംഭഘട്ടത്തിൽ എത്തി
ഈ ശുക്രദശയെ മനസ്സിൽ കരുതിക്കൊണ്ടാണു് ഈ പ്രസംഗ പരമ്പരയുടെ ആദിയിൽ ഭാഷാവൃത്തങ്ങളുടെ ഭാവി ശുഭോദൎക്കമായി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |